Prøve GULL - Gratis

അരിയ പൊരുളേ അവിനാശിയപ്പാ...

Vanitha

|

January 18, 2025

ഭക്തർ കാശിക്കു തുല്യമായി കാണുന്ന തിരുപ്പൂരിലെ അവിനാശീ ലിംഗേശ്വര ക്ഷേത്രത്തിലേക്ക്...

- വിജീഷ് ഗോപിനാഥ്

അരിയ പൊരുളേ അവിനാശിയപ്പാ...

ആകാശം തൊട്ട് ആൽമരമാണ് ആദ്യം കണ്ണിൽ പതിഞ്ഞത്. മകരമഞ്ഞിൽ വിറയ്ക്കുന്ന ആലിലകൾ ഈറനുടുത്ത് അവിനാശിയപ്പനെ സ്തുതിച്ചു കൊണ്ട് ഇളകിക്കൊണ്ടേയിരുന്നു. ആൽമരച്ചോട്ടിലേക്കു കാലെടുത്തു വച്ചപ്പോഴേ തീർഥത്തണുപ്പു നെറുകയിൽ തൊട്ടു.

കണ്ണടച്ച് ഒരു നിമിഷം നിന്നു കാതോർത്തു നോക്കി. ആലിലകളുടെ നാമജപം കേൾക്കുന്നുണ്ട്. ശിവായ മന്ത്രം ജപിച്ചു കൊണ്ടു പോകുന്ന ഭക്തരുടെ കാൽ പെരുമാറ്റം കേൾക്കുന്നുണ്ട്. അരിയപൊരുളേ അവിനാശിയാ എന്ന കീർത്തനം ഒഴുകിയെത്തുന്നുണ്ട്. പിന്നെ കാറ്റിലെത്തുന്ന ഭഗന്ധം. മനസ്സിൽ കാഴ്ചകളും കഥകളും. ശീവേലി തുടങ്ങിക്കഴിഞ്ഞു.

ഇതു വിനാശങ്ങളകറ്റാൻ ഭക്തരെത്തുന്ന മണ്ണാണ്. അ വിനാശി - വിനാശങ്ങളെല്ലാം ഭഗവാന്റെ കരുണയിൽ മാഞ്ഞുപോവുന്ന നാട്. കണ്ണീരോടെ പാപങ്ങളേറ്റു പറഞ്ഞാൽ പൊറുക്കുന്ന അവിനാശിയപ്പന്റെ നാട്.

ബ്രഹ്മാവ് ശാപം നീങ്ങാൻ നൂറു വർഷം ഇവിടെയാ ണ് തപസു ചെയ്തത്. ഇന്ദ്രശാപമേറ്റ് ഐരാവതം 12 വർഷം തപസു ചെയ്തതും ഇവിടെയാണ്. പാർവതി ദേവി ശിവഭഗവാനെ തപസ്സുചെയ്തു പ്രീതിപ്പെടുത്തി ഭഗവാന്റെ "വലതുവശത്ത്' ചേർന്നു നിൽക്കാൻ അനുഗ്രഹം നേടിയതും ഈ മണ്ണിലാണ്.. കർപ്പൂരം പോലെ എരിയുന്ന മനസ്സിനെ അവിനാശിയപ്പൻ ആശ്വാസത്തിന്റെ ഭസ്മം തൊടുവിക്കുന്നെന്നാണു വിശ്വാസം. മെല്ലെ ശ്രീകോവിലിന് അരികിലേക്കു നടന്നു.

imageഗരുഡസ്തംഭം കടന്ന്...

ആൽമരച്ചോട്ടിൽ നിന്നു നേരെ നോക്കിയാൽ ആകാശം തൊട്ട് മൂന്നു കാഴ്ചകൾ കണ്ണിലുടക്കും. പ്രധാന ക്ഷേത്ര ഗോപുരം. അതിന് ഇടതു വശത്തായി കരുണാംബിക കോവിലിനു മുന്നിലായി കാണുന്ന ഗോപുരം. പിന്നെ ഗരുഡ സ്തംഭവും. നീലാകാശത്തിൽ വിരിഞ്ഞു നിൽക്കുന്ന ഗോപുരങ്ങൾ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിൽ പതിവാണെങ്കി ലും ഗരുഡസ്തംഭം അപൂർവമാണ്.

ആ കാഴ്ച നോക്കിനിൽക്കുന്നതു കണ്ടാകാം അതുവഴി വന്ന ഒരു ഭക്തൻ പറഞ്ഞത് “ പണ്ട് കൊങ്കനാട് എന്നറിയപ്പെടുന്ന സ്ഥലത്തെ പല ക്ഷേത്രങ്ങളിലും ഇത്തരം സ്തംഭങ്ങളുണ്ട്. "ഗരുഡഹംഭം' എന്നാണ് വിളിക്കുന്നത്.

ഭഗവാന്റെ വാഹനമായ ഗരുഡൻ വന്നിരിക്കുന്ന സ്ഥലം അല്ലെങ്കിൽ കൂടുകൂട്ടുന്ന ഇടം, അതാണ് ഗരുഡ സ്തംഭം. ഈ സ്തംഭത്തിനു മുകളിലും ഗരുഡൻ വന്നിരിക്കാറുണ്ട്. വൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ഒന്നിക്കുന്ന ദിവസമാണ് ഇതിൽ തിരി തെളിയിക്കുക.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size