Prøve GULL - Gratis
കണ്ണാണ് ദക്ഷിണ മനമാണ് സാരംഗ്
Vanitha
|July 06, 2024
കണ്ടാൽ കൊതിയൂറുന്ന തനിനാടൻ വിഭവങ്ങളുടെ കലവറയാണു 'ദക്ഷിണ'. ഈ ഫൂഡ് ബ്ലോഗിന്റെ തുടക്കം എവിടെ നിന്നെന്ന് അറിയാമോ?
മുത്തശ്ശന് അക്കരപറമ്പിൽ ഇത്തിരി പണിയുണ്ട്. പൊതിച്ചോറു കൊണ്ടു പോകണം. 'മുത്തശ്ശി തന്റെ സുന്ദരമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി. "പറമ്പിൽ പടർന്നു നിറഞ്ഞ മൂപ്പെത്തിയ ബീൻസ് പൊട്ടിച്ചു. ഭംഗിയിൽ അരിഞ്ഞു തേങ്ങാക്കൊത്തും പച്ചമുളകും ചേർത്തു മെഴുക്കു പുരട്ടി തയാറാക്കി. കൂടെ ചുട്ടരച്ച ചമ്മന്തിയും പച്ച ചീരത്തോരനും. വാട്ടിയ വാഴയിലയിൽ ചോറിനും കറികൾക്കുമൊപ്പം നക്ഷത്രപ്പുളി വെള്ളയച്ചാറും കൂടി വിളമ്പിയതോടെ പൊതിച്ചോറ് അസ്സലായി.
ഹാ... കണ്ടും കേട്ടുമിരിക്കുന്നവരുടെ നാവിൽ കപ്പലോടാൻ വേറെന്തു വേണം. കാന്താരി ചമ്മന്തി, മത്തങ്ങാ ചെണ്ടൻ പുഴുങ്ങിയത്. പച്ചക്കുരുമുളക് രസം, ചക്കപ്പുഴുക്ക്, മാങ്ങാ പച്ചടി, വറുത്തരച്ച അമ്പഴങ്ങാക്കറി അങ്ങനെയങ്ങനെ കൊതിപ്പിക്കുന്ന നാടൻ വിഭവങ്ങൾ വിളമ്പി വിളമ്പിയാണ് ദക്ഷിണയെന്ന യൂട്യൂബ് ചാനൽ മലയാളികളുടെ അടുക്കള ശീലത്തിലേക്കു കയറിയത്. രുചിയോടൊപ്പം നല്ല ജീവിതത്തിനായുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പാഠങ്ങളും കൂടി അല്പാല്പമായി നൽകുന്നു ദക്ഷിണ. അതിസുന്ദരമായ ദൃശ്യഭാഷയിൽ...
കഥ പറയും ദക്ഷിണ
രുചികളിലെ വൈവിധ്യം കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും പെർഫെക്റ്റ് ഫൂഡ് ബ്ലോഗ്' എന്ന നിലയിൽ ദക്ഷിണ മുന്നേറുകയാണ്. അതിമനോഹരമായ ദൃശ്യങ്ങൾക്കു മാത്രമല്ല, അകമ്പടി ചേരുന്ന സംഗീതത്തിനും മുത്തശ്ശിയുടെ ശബ്ദത്തിനും മുത്തശ്ശന്റെ മാറോളമെത്തിയ നരച്ച താടിക്കും വരെ ആരാധകരേറെ...
കുന്നോളം ആരാധകരുണ്ടെങ്കിലും പലർക്കുമറിയില്ല “ദക്ഷിണ' എവിടെ നിന്നു മുളപൊട്ടിയെന്ന്. 40 വർഷങ്ങൾക്കു മുൻപേ തലമുറകളുടെ നല്ല നാളെയ്ക്കായി സ്വപ്നം കണ്ട, രണ്ടു മനുഷ്യരുടെ മനസ്സിൽ വിളഞ്ഞ കനിയുടെ രുചിയാണിത്
കേരളത്തിലെ വിദ്യാഭ്യാസ രീതിയിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിച്ച, അതിന്റെ പേരിൽ കുരിശിലേറ്റപ്പെട്ട, ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ആണ് ആ രണ്ടു പേർ. പാലക്കാട് അഗളി ഗൂളിക്കടവിലെ കുന്നിനു മുകളിൽ അവർ തുടങ്ങിയ സാരംഗ്' എന്ന വ്യത്യസ്ത പള്ളികൂടത്തിന്റെ കഥ കൂടെ ചേർന്നാലേ ദക്ഷിണയുടെ ചിത്രം പൂർണമാകൂ.
Denne historien er fra July 06, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
