Prøve GULL - Gratis
വിജ്ഞാനദായിനിയും മിൻഉലകവും
Manorama Weekly
|September 28,2024
വഴിവിളക്കുകൾ
വായനയുടെ സംസ്കാരമുള്ള വീടുകളിലൊന്നായിരുന്നു എന്റേത്. മാതൃഭൂമി ആ ഴ്ചപ്പതിപ്പും മനോരമ ആഴ്ചപ്പതിപ്പും പത്രവുമൊക്ക വരുത്തുമായിരുന്നു. അച്ഛൻ ബാങ്ക് ജീവനക്കാരനും പൊതുപ്രവർത്തകനുമായിരുന്നു. ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ വായനശാലയായ വിജ്ഞാനദായിനി വായനശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങ ളിൽ സജീവമായിരുന്നു അച്ഛൻ.
തീരെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് ആ ലൈബ്രറിയിൽ അംഗത്വമുണ്ടായിരുന്നു. അവിടെനിന്ന് എടുത്ത് ഞാൻ ആദ്യമായി വായിച്ച പുസ്തകം മനോരമ പത്രാധിപസമിതി അംഗം കൂടിയായിരുന്ന മൂർക്കോത്ത് കുഞ്ഞപ്പ എഴുതിയ "ഉരുളയ്ക്ക് ഉപ്പേരി' എന്ന ബാലസാഹിത്യകൃതിയാണ്. സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം നേടിയ ആ പുസ്തകത്തിൽ നിന്നാണ് തുടർന്നങ്ങോട്ടുള്ള വായനയുടെ വിശാലമായ ലോകത്ത് ഞാൻ എത്തിയത്.
Denne historien er fra September 28,2024-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Listen
Translate
Change font size
