നമ്മൾ ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതു പോലെ ആയിരിക്കില്ലല്ലോ പലപ്പോഴും കാര്യങ്ങൾ നടക്കുന്നത്."സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ദേവ്മോഹന്റെ മനസ്സിലും ഉണ്ടായിരുന്നു ചില ആഗ്രഹങ്ങളും തീരുമാനങ്ങളും.
സിനിമാമോഹങ്ങൾ പണ്ടെങ്ങോ മനസ്സിൽ ചേക്കേറി. അങ്ങനെ മനസ്സിൽ കൂട്ടുകൂടിയിരിക്കുമ്പോൾ തോന്നിയിരുന്നു. സിനിമയിലേക്ക് വരും മുമ്പ് തീയറ്റർ ആർട്ടിസ്റ്റായിരിക്കണം, ബേസ് അതാകുമ്പോൾ സിനിമ ത് നല്ല രീതിയിൽ ഗുണം ചെയ്യും.
ഇങ്ങനെയെല്ലാം വിചാരിച്ചിരിക്കുമ്പോഴാണ് ദേവ്മോഹന് ബാംഗ്ലൂരിൽ ജോലി കിട്ടുന്നത്. പഠനം കഴിഞ്ഞയുടനെ ജോലി കിട്ടിയപ്പോൾ ഉപേക്ഷിക്കാതെ ജോലിയിൽ പ്രവേശിച്ചു. ജോലി നല്ല രീതിയിൽ തുടർന്നു. അപ്പോഴും സിനിമ മനസ്സിലുണ്ടായിരുന്നു. കുറെനാൾ ജോലിയിൽ തുടർന്നപ്പോൾ ഇടയ്ക്കൊന്ന് ബൈക്ക് ചെയ്താലേ സിനിമ ചെയ്യാൻ കഴിയൂ എന്ന് തോന്നിയിരുന്നു. സിനിമ ഒന്ന് ട്രൈ ചെയ്ത് നോക്കുക. ചെയ്തിട്ട് അത് ഫെയിലിയറായാലും കുഴപ്പമില്ല... എന്നും കരുതി. ഒട്ടുമേ ട്രൈ ചെയ്യാതിരുന്നിട്ട് സിനിമ തേടി വരികയാന്നുമില്ല.
ഇനി ഓഡിഷൻ കാൾ ഒക്കെ അറ്റൻഡ് ചെയ്യാം എന്നുകരുതി യിരിക്കുമ്പോൾ വളരെ യാദൃച്ഛികമായി സൂഫിയും സുജാതയും കാൾ വന്നു.
എല്ലം ഒരു നിമിത്തം പോലെ സംഭവിക്കുകയായിരുന്നു എന്നു വേണം പറയുവാൻ. ഒരു പ്രൊഫൈൽ ഉണ്ടാക്കി ഫ്രൈഡേ ഫിലിംസിലേക്ക് അയച്ചു. ഓഡിഷൻ അറ്റൻഡ് ചെയ്യാൻ അവസരം കിട്ടി. അതൊരു ഏക്സ്പീരിയെൻസ് ആകട്ടെയെന്ന് കരുതിയാണ് ഞാൻ പോയത്. കഥ പറഞ്ഞു. കഥ കേട്ടിട്ട് എന്തു തോന്നിയെന്ന് ചോദിച്ചു. കഥ എനിക്കിഷ്ടപ്പെട്ടുവെന്നും സൂഫി എന്ന ക്യാരക്ടർ ചെയ്യുന്ന ആർട്ടിസ്റ്റ് ശ്രദ്ധിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നു പറഞ്ഞപ്പോൾ നിങ്ങളാണ് സൂഫിയെ അവതരിപ്പിക്കുന്നതെന്നായിരുന്നു സംവിധായകന്റെ മറുപടി.
അന്ന് അതുകേട്ടപ്പോൾ സംവിധായകനെ അത്ഭുതം കൂറുന്ന മിഴികളോടെ ഞാൻ നോക്കി.
"അന്ന് ആ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നിയിരുന്നു. പിന്നീട് പക്ഷേ, രണ്ടുവർഷങ്ങൾ കൂടി കഴിഞ്ഞിട്ടാണ് ഷൂട്ടിംഗ് നടന്നത്.' -ദേവ് മോഹൻ പറഞ്ഞു.
この記事は Nana Film の December 1-15, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Nana Film の December 1-15, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.
വേട്ടയൻ
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.