ലോകസിനിമ കണ്ട് അനശ്വര നടനായിരുന്ന ചാർളി ചാപ്ലിനെപ്പറ്റി ഒരു കഥയുണ്ട്. കാഴ്ചയിൽ ചാപ്ലിനെപ്പോലുള്ളവർക്കായി ഒരു മത്സരം നടത്തി. യഥാർഥ ചാപ്ലിൻ തന്നെ മത്സരത്തിൽ പങ്കെടുത്തുവെങ്കിലും സമ്മാനം കിട്ടാതെ പിന്നിലായിപ്പോയെന്നാണു കഥ; കഥയായതുകൊണ്ട് ഒന്നാം സമ്മാനം ആർക്കായിരുന്നെന്ന് ബന്ധപ്പെട്ടു നമ്മുടെ ചരിത്രത്തിലില്ല.
സമ്മാനവുമായി നാട്ടിലും ഈ കഥയുടെ പാഠഭേദങ്ങൾ ഓർമിപ്പിക്കുന്ന ചിലരുണ്ട്.
വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന്റെ വഴികാട്ടികളിലൊരാളുമായ ഡോ. എം.വി.പൈലി ചങ്ങനാശേരി എസ്ബി കോളജിൽ കവി ജി.കുമാരപിള്ളയുടെ സഹപാഠിയായിരുന്നു. പഠിച്ച രണ്ടു വർഷവും കവിതയ്ക്കു സമ്മാനം (അല്ല, നിങ്ങളുടെ ഊഹം തെറ്റി) പൈലിക്കായിരുന്നു. കുമാരപിള്ളയ്ക്ക് രണ്ടാംസ്ഥാനം മാത്രം.
この記事は Manorama Weekly の April 20, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の April 20, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.