कोशिश गोल्ड - मुक्त

ആഹ്ളാദമാക്കാം OLD AGE

Vanitha

|

June 24, 2023

റിട്ടയർമെന്റിന് ശേഷം സ്വതന്ത്രമായി സന്തോഷം നിറഞ്ഞൊരു ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു

- ഡോ. പ്രിയ വിജയകുമാർ പ്രഫസർ, ജെറിയാട്രിക്സ് വിഭാഗം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച് സെന്റർ, കൊച്ചി

ആഹ്ളാദമാക്കാം OLD AGE

ജീവിതത്തിന്റെ പകുതിയിലേറെ മക്കൾക്കും കുടുംബത്തിനുമായി കഷ്ടപ്പെട്ടവരാണു മാതാപിതാക്കൾ. പഴയതുപോലെയല്ല തങ്ങളിപ്പോൾ, ദുർബലരാകുന്നു എന്ന തോന്നൽ പോലും അവരെ തളർത്തിയേക്കും. തങ്ങളെക്കൊണ്ട് ആർക്കും പ്രയോജനമില്ല എന്നവർ ചിന്തിച്ചേക്കാം.

വിളക്കിന് പ്രകാശിക്കുക എന്ന ദൗത്യം മാത്രമേ നിറവേറ്റാനുള്ളൂ. ഒന്നും ചെയ്യാനാകുന്നില്ലെങ്കിലും ഒരു വാക്ക് ചോദിക്കാൻ നമുക്കു വേണ്ടി പ്രാർഥിക്കാൻ ഒരാളുണ്ടാകുക എന്നത് എത്ര ഭാഗ്യമാണ് എന്നു മക്കൾ തിരിച്ചറിയുക തന്നെ വേണം. ഈ തിരിച്ചറിവോടെ തന്നെയാണ് അവരോടു പെരുമാറേണ്ടതും.

സമാധാനപൂർണമായ വാർധക്യകാലത്തിനു മാതാപിതാക്കൾക്കു വേണ്ടതു നിരുപാധിക കരുതൽ ആണ്. വീട്ടിലെ മുതിർന്നവരെ സന്തോഷമുള്ളവരാക്കി വയ്ക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാനാകും ? അറിയാം വാർധക്യ കരുതൽ എങ്ങനെ വേണമെന്ന്.

സ്വയം തയാറാകുക

അച്ഛനമ്മമാരുടെ വാർധക്യത്തെ നേരിടാൻ സ്വയം തയാറാകുകയാണ് ആദ്യപടി. പാചകം കഴിഞ്ഞാൽ ഗ്യാസ് അണയ്ക്കാതെ പോകരുതന്ന് അമ്മയോട് എത്ര പ്രാവശ്യം പറഞ്ഞു, "ശ്രദ്ധയില്ലാതെ നടക്കുന്നതു കൊണ്ടല്ലേ വീഴാൻ പോകുന്നത്. സൂക്ഷിക്കേണ്ട' തുടങ്ങി കുറ്റപ്പെടുത്തലിന്റെ സ്വരമുള്ള ഉപദേശങ്ങൾ ആയിരിക്കും മിക്ക മുതിർന്നവർക്കും അവരുടെ വാർധക്യത്തിന്റെ തുടക്കം മുതൽ വീട്ടിലുള്ളവരിൽ നിന്നു കേൾക്കേണ്ടി വരുന്നത്.

അച്ഛനമ്മമാർ വാർധക്യത്തിലേക്ക് കടക്കുന്നതു മക്കൾ അറിയാതെ പോകുന്നതാണ് ഇത്തരം സംസാരങ്ങളുടെ പ്രധാന കാരണം. അശ്രദ്ധയേക്കാൾ മറവി, ദുർബലത, ബാലൻസ് കുറവ് തുടങ്ങി വാർധക്യത്തിന്റെ പ്രശ്നങ്ങൾ അവരിലേക്ക് എത്തിത്തുടങ്ങിയതായിരിക്കും യഥാർഥ കാരണം.

എന്തെല്ലാം ശ്രദ്ധിക്കണം ?

വാർധക്യകാല പ്രശ്നങ്ങളെക്കുറിച്ച് ശരിയായ അറിവു സമ്പാദിക്കുക. അതിന്റെ അടിസ്ഥ നത്തിൽ വീട്ടിലുള്ള മുതിർന്നവരെ ശ്രദ്ധിക്കുക, നിരീക്ഷിക്കുക.

സഹിഷ്ണുതയോടെ പെരുമാറുക, കഴിയുന്ന വിധം പ്രശ്നങ്ങൾ പരിഹരിച്ചു നൽകുക.

അച്ഛനും അമ്മയ്ക്കും വയ്യാതായിത്തുടങ്ങി, ഇനി അടങ്ങിയൊതുങ്ങിയിരിക്കാൻ നോക്ക്' എന്ന രീതിയിൽ പ്രതികരിക്കരുത്.

ലഭ്യമായ അറിവുകൾ മതിയാകുന്നില്ലെങ്കിൽ ജെറിയാട്രി വിദഗ്ധരെ കണ്ടു വേണ്ട നിർദേശം തേടുക.

സമയം നൽകാൻ മറക്കരുത്

Vanitha से और कहानियाँ

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size