വയലറ്റു നിറമുള്ള കഥ
Manorama Weekly
|August 16, 2025
വഴിവിളക്കുകൾ
കോഴിക്കോട്ട് ജോലി ചെയ്യുന്ന മൂത്ത ജ്യേഷ്ഠനു കത്തെഴുതാൻ ഇൻലൻഡ് വാങ്ങാനാണ് ഞാൻ അന്ന് ആ പോസ്റ്റ് ഓഫിസിൽ പോയത്. അന്നെനിക്ക് ഏതാണ്ട് പതിനൊന്നു വയസ്സുകാണും. അതിനു മുൻപ് പോസ്റ്റ് ഓഫിസിൽ പോയതായിട്ട് ഓർക്കുന്നതേയില്ല. ഇൻലൻഡും വാങ്ങി ഞാൻ വീട്ടിലേക്കു വരുമ്പോൾ വീടെത്തുന്നതു വരെയുള്ള റോഡിലും വഴികളിലും പോസ്റ്റ്മാസ്റ്ററെക്കുറിച്ചു കുറ്റം പറയുന്നുണ്ടായിരുന്നു. സ്വന്തം മകനോട് സ്നേഹമുണ്ടെങ്കിൽ ഇന്നു പണിക്കു വരുമോ? എന്താണ് യഥാർഥ കാര്യം എന്നെനിക്കു മനസ്സിലായതേയില്ല. പിന്നീടാണറിയുന്നത്, ആ പോസ്റ്റ്മാസ്റ്ററുടെ മകൻ മരിച്ചുപോയി എന്നും പോസ്റ്റ് ഓഫിസിൽ നിന്ന് ഏതാണ്ട് മൂന്നു പറമ്പപ്പറത്തുള്ള ആ വീട്ടിൽ മകന്റെ പിണം കിടക്കുമ്പോഴാണ് അച്ഛൻ പോസ്റ്റ്മാസ്റ്റർ ജോലിചെയ്യാനെത്തിയതെന്നും.
यह कहानी Manorama Weekly के August 16, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Listen
Translate
Change font size

