അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
Manorama Weekly
|June 01, 2024
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
സംവിധായകൻ രാജൻ ശങ്കരാടിയുടെ മകൾക്ക് സിനിമയോടുള്ള സ്നേഹം പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല. കുഞ്ഞുനാൾ മുതലേ പാർവതി കണ്ടു വളർന്നത് സിനിമയും സിനിമാക്കാരെയുമാണ്. "ജൂലൈ 4 എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അഭിനയം മാത്രമല്ല, നൃത്തം, ഡബ്ബിങ്, സംവിധാനം എന്നിങ്ങനെ പല ഇഷ്ടങ്ങളാണ് പാർവതിക്ക്. സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഞാൻ സുകുമാരക്കുറുപ്പ്' ആണ് പാർവതിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. അച്ഛനെക്കുറിച്ചും സിനിമയെക്കുറിച്ചും പാർവതി രാജൻ ശങ്കരാടി മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
അച്ഛന്റെ മകൾ
यह कहानी Manorama Weekly के June 01, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Listen
Translate
Change font size

