कोशिश गोल्ड - मुक्त
മധുര സൗഹൃദം
Manorama Weekly
|January 14,2023
ഒരേയൊരു ഷീല
തിരുവനന്തപുരം ഗൗരീശപട്ടത്തു ജനിച്ച മധുവിന്റെ യഥാർഥ നാമം പി.മാധവൻ നായർ എന്നാണ്. തിരുവനന്തപുരം മേയർ ആയിരുന്ന പി.പരമേശ്വരൻ പിള്ളയുടെ മകനായി ജനിച്ചു. യൂണിവേഴ്സിറ്റി കോളജിൽനിന്നു ഹിന്ദിയിൽ ബിരുദമെടുത്ത മാധവൻ നായർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ എംഎയ്ക്കു ചേർന്നു. തുടർന്ന് കോളജ് അധ്യാപകനായി. നാഗർകോവിൽ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്താണു നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലേക്കുള്ള പ്രവേശനം സംബന്ധിച്ച പരസ്യം കണ്ടത്. നാടകക്കമ്പമുണ്ടായിരുന്നതിനാൽ അദ്ദേഹം അപേക്ഷിച്ചു. പ്രവേശനം ലഭിച്ചു. പഠനം പൂർത്തിയായ സമയത്തു ഡൽഹിയിൽ വച്ച് രാമു കാര്യാട്ടിനെ പരിചയപ്പെടാനിടയായി. താൻ എടുക്കാനിരിക്കുന്ന "മൂടുപടം' എന്ന സിനിമയിലേക്കു രാമു കാര്യാട്ട് മധുവിനെ ക്ഷണിച്ചു. മൂടുപടത്തിനു മേക്കപ് ടെസ്റ്റിനു വേണ്ടി മധു ചെന്നൈയിലെത്തി. തിരിച്ചു പോകാൻ തുടങ്ങുന്ന സമയത്താണ് നിർമാതാവ് ശോഭന പരമേശ്വരൻ നായർ അദ്ദേഹത്തിനു നിണമണിഞ്ഞ കാൽപാടുകൾ' എന്ന സിനിമയിലേക്കു ക്ഷണിച്ചത്. അങ്ങനെ "മൂടുപടത്തിൽ അഭിനയിക്കാൻ ചെന്ന മധു "നിണമണിഞ്ഞ കാൽപാടുകളിലെ സ്റ്റീഫൻ ആയി സിനിമയിൽ പ്രവേശിച്ചു. അങ്ങനെ നിണമണിഞ്ഞ കാൽപാടുകൾ' മധുവിന്റെ ആദ്യ സിനിമയായി. നിണമണിഞ്ഞ കാൽപാടുകൾ' ഷീലയുടെ മൂന്നാമത്തെ സിനിമയാണ് എന്നു നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ.
"നിണമണിഞ്ഞ കാൽപാടുകളെയും മധുവിനെയും കുറിച്ച് ഷീല പറയുന്നു :
यह कहानी Manorama Weekly के January 14,2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Manorama Weekly
സ്മൃതികളേ, നിങ്ങൾ വരില്ലയോ കൂടെ
ഗാനരചനയിൽ 50 വർഷം പിന്നിടുന്ന എം.ഡി.രാജേന്ദ്രൻ പാട്ടുവന്ന വഴികളെപ്പറ്റി
6 mins
November 15,2025
Manorama Weekly
“വേറിട്ട ശ്രീരാമൻ
വഴിവിളക്കുകൾ
2 mins
November 15,2025
Manorama Weekly
പ്രായം പ്രശ്നമല്ല
കഥക്കൂട്ട്
1 mins
November 15,2025
Manorama Weekly
അരുമകൾക്ക് ഇൻഷുറൻസ് പരിരക്ഷ
പെറ്റ്സ് കോർണർ
1 min
November 15,2025
Translate
Change font size
