മണിമാരൻ തന്നത്...
Manorama Weekly
|December 17,2022
പാട്ടിൽ ഈ പാട്ടിൽ
എന്റെ അച്ഛൻ മച്ചാട്ട് കൃഷ്ണൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗായകനായിരുന്നു. മുപ്പതു കൊല്ലത്തോളം അച്ഛൻ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. എന്നെ ആദ്യമായി സ്റ്റേജിലേക്ക് എടുത്തു കയറ്റിയത് ഇ.കെ. നായനാരാണ്. എന്റെ ഒൻപതാം വയസ്സിലാണു ഞാൻ എം.എസ്. ബാബുരാജ് എന്ന ബാബുക്കയുടെ ട്രൂപ്പിൽ പാടാൻ എത്തുന്നത്. അച്ഛന്റെ സുഹൃത്താണ് ബാബുക്ക കണ്ണൂരാണ് എന്റെ വീട്. ഒരിക്കൽ ബാബുക്ക അവിടെ ഒരു ഗാനമേളയ്ക്കു വന്നു.
"നിങ്ങള് കോഴിക്കോട്ടേക്ക് വരണം. കണ്ണൂര് നിന്നാൽ അവസരങ്ങൾ കിട്ടില്ല. കോഴിക്കോട്ട് വന്നാൽ വാസന്തിക്ക് എന്റെ ഓർക്കസ്ട്രയിൽ പാടാം എന്നു ബാബുക്ക പറഞ്ഞു. അങ്ങനെയാണു ഞങ്ങൾ കോഴിക്കോട്ടേക്കു പോയത്. ഇപ്പോൾ അറുപതു വർഷമായി കോഴിക്കോട്ടു താമസമായിട്ട്.
यह कहानी Manorama Weekly के December 17,2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
ആരവം ഉണർന്ന നേരം
വഴിവിളക്കുകൾ
1 mins
January 10,2026
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Translate
Change font size

