Essayer OR - Gratuit

അയ്യപ്പ തിന്തക തോം...സ്വാമി തിന്തക തോം...

Vanitha

|

November 12, 2022

കൊച്ചമ്പലത്തിൽ നാളികേരമുടച്ച്, വാവരുപള്ളി പ്രദക്ഷിണം ചെയ്ത്, വലിയമ്പലത്തിൽ ദണ്ഡനമസ്കാരം നടത്തി ഗായകൻ മധു ബാലകൃഷ്ണന്റെ എരുമേലി യാത്ര

- വി.ആർ. ജ്യോതിഷ്

അയ്യപ്പ തിന്തക തോം...സ്വാമി തിന്തക തോം...

നെറ്റിയിൽ കളഭം, മുഖത്ത് എപ്പോഴും തിളങ്ങുന്ന ചിരി. അങ്ങനെയല്ലാതെ മധുബാലകൃഷ്ണനെ കണ്ടിട്ടേയില്ല. പാട്ടുപോലെ മധുവിന്റെ കുടപ്പിറപ്പാണ് ഭക്തിയും തൃപ്പൂണിത്തുറയിലെ “മാധവം' വീട്ടിൽ നിന്ന് ഒരു നിമിഷം കണ്ണടച്ച് പ്രാർഥിച്ച് അദ്ദേഹം കാറിലേക്ക് കയറി. മനസ്സിലെ ശരണമന്ത്രത്തിന്റെ തുടർച്ചയെന്നോണം ചുണ്ടുകൾ മന്ത്രിച്ചു. സ്വാമിയേ, ശരണമയ്യപ്പ അഞ്ഞൂറിലേറെ സിനിമാഗാനങ്ങൾ, പല ഭാഷകളിലായി ഭക്തിഗാനങ്ങൾ ഉൾപ്പെടെ പാട്ടുകൾ പതിനായിരത്തിലധികം കാൽ നൂറ്റാണ്ടായി തുടരുന്ന സംഗീത യാത്ര. സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ മികച്ച ഗായകനുള്ള നിരവധി അവാർഡുകൾ.

ഭക്തി മാത്രമല്ല, മതസൗഹാർദവും സംഗീതം പോലെ നിലനിൽക്കുന്ന ഗ്രാമമാണ് എരുമേലി. കാർ പുറപ്പെടും മുൻപ് അരികിലേക്കെത്തിയ ഭാര്യ ദിവ്യയോടും ഇളയമകൻ മഹാദേവിനോടും കുശലം പറഞ്ഞ ശേഷം യാത്ര തുടങ്ങി. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സഹോദരിയാണു ദിവ്യ. മൂത്തമകൻ മാധവ് ലണ്ടനിൽ വിദ്യാർഥി. എരുമേലിയിലേക്കുള്ള യാത്രയ്ക്കിടയിൽ മധു സംസാരിച്ചത് തന്റെ സംഗീതയാത്രകളെക്കുറിച്ച്. “അച്ഛൻ ബാലകൃഷ്ണനും അമ്മ ലീലാവതിയും നന്നായി പാടുമായിരുന്നു. പക്ഷേ, അവർ സംഗീതം പ്രഫഷനാക്കിയില്ല. പാട്ടുകാരൻ ആകണമെന്ന മോഹം എനിക്ക് ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അക്കാദമിക് വിദ്യാഭ്യാസത്തിന് നൽകുന്ന അതേ പ്രാധാന്യം നൽകിയാണ് പാട്ടും പഠിച്ചത്.

അഡയാറിലെ അക്കാദമി ഓഫ് ഫിലിം ആൻഡ് ആർട്സിൽ ടി.വി. ഗോപാലകൃഷ്ണനായിരുന്നു ഗുരു. ഒരിക്കൽ ബാബു ഷങ്കർ എന്ന സംഗീതസംവിധായകൻ പുതി യൊരു ഗായകനെ അന്വേഷിച്ച് അക്കാദമിയിൽ വന്നു. ഗുരുവാണ് എന്റെ പേര് നിർദേശിച്ചത്. അങ്ങനെ തമിഴ്സിനിമയിലൂടെ പിന്നണി ഗായകനായി. വിജയാന്ത് നായകനായ "ഉളവ് യു' സിനിമയിലെ ചിത്രയോടൊപ്പം പാടിയ "ഉള്ളത്തെ തിരണ്ടു' എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടു.

പിന്നെയുള്ളത് ചരിത്രം. സംഗീത സംവിധായകരായ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും ഒക്കെ പ്രിയഗായകനായി മധു മാറി. വിവിധ ഭാഷകളിലെ മ്യൂസിക് ഹിറ്റ് ചാർട്ടുകളിൽ മധുബാലകൃഷ്ണൻ പാട്ടുകൊണ്ട് പേരെഴുതി.

അരങ്ങിലെ ആദ്യഗാനം

“രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാടാനായി ആദ്യമായി സ്റ്റേജിൽ കയറുന്നത്. ശരദിന്ദു മലർദീപനാളം മീട്ടി... എന്ന പാട്ട് പാടിയിറങ്ങിയതോടെ സ്കൂളിലുള്ളവരെല്ലാം എന്നെ ഗായകനായി അംഗീകരിച്ചു.

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size