വീട്ടിലുണ്ടാക്കാം കോയിമത്സ്യക്കുളം
Vanitha|March 18, 2023
വീട്ടുമുറ്റവും അകത്തളങ്ങളും മനോഹരമാക്കുന്ന കോയി മത്സ്യക്കുളം നിർമിക്കും മുൻപ്
shyama
വീട്ടിലുണ്ടാക്കാം കോയിമത്സ്യക്കുളം

തീ നാളങ്ങൾ വെള്ളത്തിനു മേലെ ആടിയുലയുന്ന പോലെ മാന്ത്രികമായ കാഴ്ച. എത്ര നേരം വേണമെങ്കിലും അതിലേക്കു നോക്കി ശാന്തമായി ഇരിക്കാം. അതാണ് കോയി മത്സ്യക്കുളത്തിന്റെ പ്രത്യേകത.

പണ്ടു വലിയ ഹോട്ടലുകളിലും വിദേശ സന്ദർശനത്തിനിടയിലും മാത്രം കണ്ടിരുന്ന കോയി മത്സ്യക്കുളങ്ങൾ നമ്മുടെ വീട്ടുമുറ്റത്തേക്കും എത്തി. വലുതും ചെറുതുമായ ഇടങ്ങളിൽ കോയി മത്സ്യക്കുളങ്ങൾ നിർമിക്കാൻ കഴിയും. ഉള്ള സ്ഥലത്ത് ഇടം കണ്ടെത്തി മത്സ്യക്കുളം തയാറാക്കുകയും ചെയ്യാം. മത്സ്യക്കുളങ്ങൾ വീട്ടിലൊരുക്കുമ്പോഴും പലർക്കും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു ശരിയായ ധാരണ ഉണ്ടാകണമെന്നില്ല. കോയി മത്സ്യങ്ങളെ വളർത്തുമ്പോഴും അവയ്ക്കുള്ള കുളങ്ങൾ നിർമിക്കുമ്പോഴും അവയുടെ തീറ്റയിലും മറ്റും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞു വയ്ക്കാം.

തിടുക്കത്തിലാകേണ്ട തുടക്കം

വീടുവയ്ക്കുമ്പോൾ തന്നെ ജലാശയങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ടെങ്കിൽ ആർക്കിടെക്റ്റിനോടു പറഞ്ഞ് അതനുസരിച്ചു മുന്നോട്ടു പോകാം. വീട്ടിനകത്തു വേണോ പുറത്തു വേണോ എന്നൊക്കെ അനുസരിച്ചു കുളം നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളിലും നിർമാണ രീതിയിലും വ്യത്യാസം വരും.

കുളം കെട്ടിയും ടാർപോളിൻ ഉപയോഗിച്ചും കോയി ഫിഷിനെ വളർത്താനുള്ള ജലാശയങ്ങൾ നിർമിക്കാറുണ്ട്. കുളമാണ് നിർമിക്കുന്നതെങ്കിൽ കുറഞ്ഞത് അഞ്ചടി വീതിയും അഞ്ചടി നീളവും ഒരു മീറ്റർ ആഴവുമുള്ളതാണ് ഉത്തമം. ഇതിലേക്കു തിരഞ്ഞെടുക്കുന്ന കോയി മത്സ്യ ഇനങ്ങളുടെ വളർച്ചാനിരക്കനുസരിച്ചു ചില മാറ്റങ്ങൾ വരാം.

Esta historia es de la edición March 18, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición March 18, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
യുകെയിൽ ഡോക്ടറാകാം
Vanitha

യുകെയിൽ ഡോക്ടറാകാം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

time-read
1 min  |
April 27, 2024
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
Vanitha

യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 27, 2024
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
Vanitha

ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ

കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ

time-read
1 min  |
April 27, 2024
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
Vanitha

ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്

വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ

time-read
2 minutos  |
April 27, 2024
വീണ്ടും പുത്തനായി വാട്സാപ്
Vanitha

വീണ്ടും പുത്തനായി വാട്സാപ്

വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും

time-read
1 min  |
April 27, 2024
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
Vanitha

ഇപ്പോൾ ഞാനൊരു ലക്കി ഗേൾ

പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി

time-read
1 min  |
April 27, 2024
സത്യമാണ് എന്റെ സേവനം
Vanitha

സത്യമാണ് എന്റെ സേവനം

ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?

time-read
4 minutos  |
April 27, 2024
തീയണയ്ക്കാൻ ഇനി പെൺപട
Vanitha

തീയണയ്ക്കാൻ ഇനി പെൺപട

പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന

time-read
2 minutos  |
April 27, 2024
അഭിരാമി ലാലിയേ
Vanitha

അഭിരാമി ലാലിയേ

മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി

time-read
3 minutos  |
April 27, 2024
ഇല കൊഴിഞ്ഞ വസന്തങ്ങൾ
Vanitha

ഇല കൊഴിഞ്ഞ വസന്തങ്ങൾ

സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും

time-read
3 minutos  |
April 27, 2024