ടെക്നോളജി വളരുന്തോറും ക്യാമറകൾ ചെറുതാകുകയും നമ്മുടെ സ്വകാര്യതയ്ക്ക് നേരെ വരെ അതു മിസൈൽ പോലെ പാഞ്ഞു വരികയും ചെയ്യുന്ന കാലമാണല്ലോ ഇത്. പക്ഷേ, ടെക്നോളജിയെ നന്മയ്ക്കും ഗുണത്തിനും വേണ്ടി ഉപയോഗിക്കുമ്പോഴാണ് നമ്മൾ അതിന്റെ വില മനസ്സിലാക്കുന്നത്. അങ്ങനെ മിടുക്കനായ ഒരു കുഞ്ഞൻ ഉപകരണത്തെ പരിചയപ്പെടാം.
"സാധനം കയ്യിലുണ്ടോ
ചെവിത്തോണ്ടി ഇല്ലാത്ത ഒരു വീടുപോലും നമ്മുടെ നാട്ടിലുണ്ടാകില്ല. സാധനം കയ്യിലില്ലെങ്കിൽ കയ്യിൽ കിട്ടുന്ന പക്ഷിത്തൂവൽ തൊട്ട് ചുള്ളിക്കമ്പു വരെ ചെവിയിലിട്ടു കറക്കാനും പലരും മടിക്കില്ല. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ് താനും.
ചെവി സ്മാർട്ടായി ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഉപകരണമാണ് പരിചയപ്പെടുത്തുന്നത്. കുഞ്ഞൻ ക്യാമറയടക്കമുള്ള ഈ ഉപകരണത്തിന്റെ പേരാണ് ക്ലീൻസിഫൈ. വിദഗ്ധ നിർദേശം സ്വീകരിച്ച ശേഷമേ ഇത് ഉപയോഗിക്കാവൂ.
Esta historia es de la edición November 12, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 12, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ