CATEGORIES
Categorías
മീശക്കാരിയുടെ അഭിമാനം
മീശയുണ്ടേൽ പുരുഷൻ മീശയില്ലേൽ സ്ത്രീ. പുരുഷന്റെ കുത്തകാവകാശങ്ങൾ ഇനിയില്ല. കൗമാരം മുതൽ തന്നിലുണ്ടായിരുന്ന പൊടിമീശയെ നിലനിർത്തി ഇന്നും അത് അഭിമാനമായി കൊണ്ടുനടക്കുന്ന കണ്ണൂർകാരി ഷൈല ഇപ്പോൾ സോഷ്യൽ മീഡിയ താരമാണ്. ലോകോത്തര ചാനൽ ആയ ബി.ബി.സി പോലും മീശക്കാരിയുടെ ഇന്റർവ്യൂ എടുക്കാൻ കേരളത്തിലെത്തി. ചാനൽ ഷോകളിലും സിനിമയിലേക്കുമുള്ള വിളികൾ വരെ തേടിയെത്തിയ മീശക്കാരി ‘മഹിളാരത്നം' വായനക്കാരോട് മനസ്സ് തുറക്കുന്നു.
അഞ്ജലി നായർ ഞാൻ തന്നെയായിരുന്നു
ട്രാൻസ് കമ്മ്യൂണിറ്റിയെ തുറന്ന് കാണിക്കുന്ന ഒരു വെബ് സീരീസ് ചെയ്യണമെന്നാണ് ആഗ്രഹം. എല്ലാം നടക്കട്ടെ...
അച്ഛൻ തെളിയിച്ച പാതയിൽ...
ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ രാഷ്ട്രീയ സഞ്ചാരം അച്ഛൻ തെളിയിച്ച പാതയിലൂടെ
മോഹിനിയാട്ടത്തിലെ പരീക്ഷണവഴിയിൽ
മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി അഷ്ടനായികമാരുടെ ഉദാത്തശൃംഗാര പരിചരണത്തിലൂടെ മോഹിനിയാട്ട ആവിഷ്കാരമായി അരങ്ങിലെത്തിയപ്പോൾ ന്യൂഡെൽഹിയിലെ പ്രൗഢഗംഭീരമായ സദസ്സിന് അതൊരു വേറിട്ട അനുഭവ മായി. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷയിൽ ഗീതാഞ്ജലിക്ക് മോഹിനിയാട്ടത്തിലൂടെ ലാവണ്യാത്മകത പകർന്ന പ്രമുഖ നർത്തകിയായ വിനീത നെടുങ്ങാടിയെ അഭിനന്ദിക്കാൻ ആസ്വാദകർ മത്സരിച്ചു. ആദ്യമായി അരങ്ങിലെത്തിയ ഗീതാ ഞ്ജലിയുടെ വൈവിധ്വമാർന്ന അർത്ഥതലങ്ങൾ മോഹിനിയാട്ടത്തിന്റെ ലാസ്വരസ ഭാവങ്ങളിലൂടെ അനുവാചക ഹൃദയങ്ങളിൽ നവ്യാനുഭൂതിയായി പെയ്തിറങ്ങുകയായിരുന്നു.
ജോലിസ്ഥലത്തെ ടൈം മാനേജ്മെന്റ്
ഓഫീസിൽ തങ്ങളുടെ സ്ഥലത്ത് ഉള്ള സാധനങ്ങൾ അടുക്കിവെച്ച് വൃത്തിയായി സൂക്ഷിക്കണം
കേക്കുകളുടെ മായാലോകം
ഓരോ ജന്മദിനത്തിനും ഓരോ വിവാഹവാർഷികത്തിനും ഓരോ പുതിയ മധുരം നൽകാനാണ് രേഷ്മ മനു ആഗ്രഹിക്കുന്നത്. രേഷ്മയുടെ മനസ്സിൽ കേക്കുകളുടെ ഒരു മായാലോകം തന്നെയുണ്ട്. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് അത് പ്രകടമാക്കാൻ കുറെ അവസരങ്ങൾ കിട്ടിയിട്ടുമുണ്ട്. രുചിയുടെയും നിറങ്ങളുടെയും രൂപത്തിന്റെയും കാര്യത്തിൽ പുതുമകൾ കണ്ടെത്തി പുതിയത് പുതിയത് അവതരിപ്പിച്ച് ആളുകളെ സംതൃപ്തരാക്കുക എന്നതാണ് രേഷ്മയുടെ ലക്ഷ്യം.
സ്ത്രീകളിലെ തലവേദന
തലവേദന വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ്. ജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. കുഴപ്പമില്ലാത്ത ചെറിയ തലവേദന തൊട്ട് വളരെ ഗൗരവമേറിയ അസുഖത്തിന്റെ ലക്ഷണമായും തലവേദന വരാം. ഇതിൽ പലതരം തലവേദനകളും സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു. അത് എന്തുകൊണ്ടാണെന്ന് ഒന്ന് അറിയാൻ ശ്രമിക്കാം.
റീമേക്കുകൾ വേറെ ഒറിജിനൽ വേറെ
ജോമോന്റെ സുവിശേഷങ്ങ ളി'ലെ വൈദേഹിയേയും 'സഖാവി'ലെ ജാനകിയേയും മലയാള സിനിമാപ്രേമികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവുന്നതല്ല. തമിഴിലെ അഭിനേത്രി ഐശ്വര്യാ രാജേഷാണ് ആ കഥാപാത്രങ്ങൾക്ക് ജീവനേകിയത്. ഇന്ന് തമിഴിലെ മോസ്റ്റ് വാണ്ടഡ് പെർഫോമിംഗ് ആർട്ടിസ്റ്റായി കീർത്തി നേടിയ ഐശ്വര്യയ്ക്ക് വഴിത്തിരിവായത് തമിഴിൽ 'അട്ടകത്തി'യും 'കാക്കമുട്ടയും ആയിരുന്നു. ഇമേജ് വകവയ്ക്കാതെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഐശ്വര്യ അതു കൊണ്ടുതന്നെ തമിഴിലെ മികച്ച അഭിനേത്രിയാണ്. 'ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ' എന്ന സിനിമയുടെ തമിഴ് റീമേക്കിൽ അഭിനയിച്ചു കൊണ്ടിരുന്ന ഐശ്വര്യാരാജേഷുമായി ഒരു കൂടിക്കാഴ്ച....
പാട്ടുകുടുംബത്തിലെ അഭിനേത്രി
എല്ലാം വടക്കുംനാഥൻ അനുഗ്രഹം
ദഹനക്കേട് മുതൽ പ്രമേഹം വരെ
ഗുണങ്ങൾ ഉള്ളതിനാൽ ഉലുവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്
പ്രായാധിക്യം കുറയ്ക്കാൻ...
ഇനി കണ്ണാടിയിൽ നോക്കി സ്വയം ആത്മവിശ്വാസം ഉണ്ടാക്കിക്കൊള്ളൂ.
എനിക്ക് വ്യക്തമായ നിലപാടുകളുണ്ട് ഡോ. രജിത്കുമാർ
ഡോക്ടർ രജിത് കുമാറിന്റെ വിശേഷങ്ങളിലൂടെ...
സിനിമയ്ക്ക് വേണ്ടത് ഫ്രഷ് ഫേസുകൾ
മിനിസ്ക്രീൻ തന്റെ ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ ഒരുപാട് സഹായിക്കുന്നുണ്ടെന്ന് പറഞ്ഞ് മഞ്ജു പത്രോസ് സംസാരിച്ചു തുടങ്ങി.
നഖങ്ങൾക്ക് ഭംഗി പകരുവാൻ
നഖചിത്രമെഴുതും താര
ഒരു പുതിയ തുടക്കത്തിലേക്ക്..
അച്ഛനും സഹോദരങ്ങളും അഭിനയരംഗത്തുണ്ടായിരുന്നിട്ടും, വൈകിയാണെങ്കിലും ഓഡിഷനിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്നിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ ഇളയ മകൾ ശൈലജ. അഭിനയരംഗത്തേയ്ക്ക് ചുവടുവച്ച ശൈലജ തന്റെ പുതിയ വിശേഷങ്ങൾ മഹിളാരത്നം വായനക്കാരുമായി പങ്കുവയ്ക്കുന്നു...
പ്രശംസകൾ ആസ്വദിക്കുന്നു; വിമർശനങ്ങളും - നദിയാ മൊയ്തു
എൺപതുകളിലെ സിനിമാനായികാ താരങ്ങളിൽ മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒന്നടങ്കം മാനസം കീഴടക്കിയ വ്യക്തിയാണ് നദിയാമൊയ്തു. ആൺകുട്ടികളുടെ മാത്രമല്ല പെൺകുട്ടികളുടേയും ഹരമായിരുന്നു നദിയാ. അന്നത്തെക്കാലത്തെ യുവതികൾ വസ്ത്രധാരണത്തിലും ആഭരണം അണിയുന്നതിലും ഒക്കെ അനുകരിച്ചിരുന്നത് നദിയെയാണ്. അന്നത്തെ ഫാഷൻ സൃഷ്ടാവായിരുന്നു അവർ. വിവാഹാനന്തരം കുടുംബജീവിതത്തിൽ പ്രവേശിച്ച് മികച്ച കുടുംബിനിയായി മാറിയ നദിയ മലയാളത്തിൽ ജയറാമിന്റെ ജോഡിയായി വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളായി വിലസുന്ന നദിയയെ അടുത്തിടെ കണ്ടപ്പോൾ നൽകിയ അഭിമുഖത്തിൽ നിന്ന്...
ബ്രെയിൻ അറ്റാക്ക്, അഥവാ സ്ട്രോക്ക് ഭയക്കേണ്ടതുണ്ടോ?
തലച്ചോറിലെ കോശങ്ങളിലേക്കുളള രക്തം ആവശ്യത്തിന് ലഭിക്കാതതെ തലച്ചോറിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ചുപോവുകയോ മന്ദീഭവിക്കുകയോ ചെയ്യുന്ന അതിവേഗ ഗുരുതരാവസ്ഥയാണ് സ്ട്രോക്ക് അഥവാ ബ്രെയിൻ അറ്റാക്ക്.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കണോ...?
"സീറോ കലോറി' ഉള്ള ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്.
ഹൃദയം കാക്കാൻ...
ഇൻസ്റ്റന്റ് ഫുഡ്, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്ത ആഹാരങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് ഹൃദയാരോഗ്യത്തിന് ഉത്തമം.
വായ കഴുകാം
അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണം കൂടി കഴിക്കണം
മനക്കരുത്തും ആത്മവിശ്വാസവുമാകട്ടെ മുതൽക്കൂട്ടുകൾ
സംസ്ഥാന പുരസ്ക്കാര ജേതാവ്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം എന്നീ ലേബലുകളുമായി ബിഗ്ബോസ്സിലേക്ക് പ്രവേശിക്കുകയും 100 ദിനങ്ങൾ തികയ്ക്കുകയും ചെയ്ത ധന്യമേരി വർഗ്ഗീസ് ‘മഹിളാരത്നത്തിനോടൊപ്പം...
വേറിട്ട ആശയങ്ങൾ വേറിട്ട ആഘോഷങ്ങൾ
സോഷ്യൽ മീഡിയയിൽ ഇന്ന് ഏറെ ആരാധകരുള്ള ദമ്പതികളാണ് മിത് മിറിമാർ. വേറിട്ട ആശയങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ട്, ചിരിപ്പിച്ചും ചിന്തി പ്പിച്ചും മീത് മിറിമാർ മലയാളികൾക്കിടയിൽ ഒരു തരംഗമായി മാറിക്കഴിഞ്ഞു. ഈ ഓണത്തിന് ഏറെ സന്തോഷത്തിലാണ് മീത് മിറിമാർ. മിലിയോക്കൊപ്പമുള്ള ആദ്യത്തെ ഓണം.. ഓണം അടിച്ചുപൊളിച്ച്, തകൃതിയായി ആഘോഷങ്ങളുമായി മീത് മിറി മാർ മിലിയോടൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
തൃപ്പൂണിത്തുറ കോവിലകത്ത വലിയമ്മ തമ്പുരാനും ഓർമ്മയിലെ അത്തച്ചമയവും
തൃപ്പൂണിത്തുറ കോവിലകത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ മൃണാളിനി തമ്പുരാനാണ്. വയസ്സ് അധികമൊന്നും ആയില്ല.96.
ഞാൻ പ്രീതി നടേശൻ വെള്ളാപ്പള്ളി നടേശന്റെ സഹയാത്രിക
വെള്ളാപ്പള്ളി നടേശൻ എവിടെപ്പോയാലും ഒരു നിഴൽ പോലെ അദ്ദേഹത്തെ അനുഗമിക്കുന്ന പ്രീതിനടേശൻ, പരിചയപ്പെടുന്ന എല്ലാവർക്കും ചേച്ചിയാണ്.
നടുവുവേദന ബുദ്ധിമുട്ടിക്കുന്നുവോ?
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്കും നടുവുവേദന സ്ഥിരം സംഭവമാണ്. ഇത്തരക്കാർ കഴിവതും ഇരിക്കുമ്പോൾ പിറകിലേയ്ക്ക് ചാഞ്ഞോ, മുമ്പിലേയ്ക്കോ, വശങ്ങളിലേയ്ക്കോ ഏതെങ്കിലും ഒരു ഭാഗത്തേയ്ക്ക് മാത്രം ശരീര ഭാരം വരത്തക്കവിധമോ ഇരിക്കരുത്.
ആവർത്തനങ്ങളും അപകടങ്ങളും
Doctor's Corner
ജീവിതം ഇങ്ങനെയാണ്
മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമാണ് നന്ദന’ത്തിലെ ബാലാമണി. ഈ കഥാപാത്രത്തിലൂടെ നവ്യാനായർ മലയാളി മനസ്സുകളിൽ മാത്രമല്ല. അന്യഭാഷക്കാരുടേയും മനസ്സിൽ ചേക്കേറുകയായിരുന്നു. 'ഇഷ്ടം' എന്ന സിനിമയിലൂടെ വളരെ യാദൃച്ഛികമായി സിനിമയിൽ നായികയായി എത്തിയ നവ്യ പിന്നീട് തമിഴ് സിനിമാ ആസ്വാദകരുടെയും മനസ്സിനെ കീഴടക്കി. ശാലീനവേഷങ്ങളിലൂടെ തന്റെ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നവ്യ പിന്നീട് വിവാഹിതയായി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് നവ്യ. മലയാളത്തിൽ മാത്രമല്ല ‘ദൃശ്യം 2’ ന്റെ കന്നട പുനരാവിഷ്ക്കാരചിത്രത്തിലൂടെ അവിടേയും നവ്യ ശ്രദ്ധാകേന്ദ്രമാവുകയാണ്. സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുന്ന നവ്യയുമായി മഹിളാ രത്ന'ത്തിനു വേണ്ടി ഒരു ലഘു അഭിമുഖം.
എഴുത്തിന്റെ നവപാതയിലേക്ക്
എഴുത്തിലും വായനയിലും സായൂജ്യം കാണുന്ന ജെ.ആർ. മീര എന്ന വിദ്യാർത്ഥിനിയെക്കുറിച്ച്...
പറക്കാൻ
ആത്മവിശ്വാസത്തിന്റെ കരുത്തുമായാണ് തനിക്ക് മുന്നിലേക്ക് ഇരച്ചുകയറിയ പ്രതിസന്ധികളെ സ്വർണ്ണ അഭിമുഖീകരിച്ചത്. പതിനെട്ടാം വയസ്സിൽ അപ്രതീക്ഷിതമായ ആ വിധി സ്വർണ്ണയെ കീഴടക്കിയപ്പോൾ പൊരുതാൻ തയ്യാറായ ആ പെൺകുട്ടി തന്റെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ടു നടന്നു... സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്വർണ്ണ എന്ന പെൺകുട്ടി മലയാളികൾക്ക് അപരിചിതയല്ല. ഡാൻസ് റിയാലിറ്റി ഷോകളിൽ തിളങ്ങിനിന്നിരുന്ന സ്വർണ്ണ ജീവിതപ്രതിസന്ധികളെ അതിജീവിച്ച് ഒൻപത് വർഷങ്ങൾക്കുശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്... വേറിട്ട വഴികളിലൂടെ നടന്നുകയറിയ സ്വർണ്ണയുടെ പ്രചോദനാത്മകമായ കഥ ഇതാ...
അടുത്ത ജന്മത്തിലും സിനിമാ നടിയാകണം - ജയപ്രദ
എപ്പോഴും സന്തോഷവതിയായിരിക്കുന്നപോലെ ഞാൻ അഭിനയിക്കും