ചിലരങ്ങനെയാണ്.
നമ്മൾ മനസ്സിൽ കാണുമ്പോൾ അവർ മരത്തിൽ കാണും. അതായത് പല കാര്യങ്ങളും അവർ മറ്റുള്ളവരേക്കാൾ മുൻപേ ചിന്തിക്കും എന്നു സാരം. ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ അത്തരത്തിൽപ്പെട്ട ഒരു ജനപ്രതിനിധിയാണ്. നമ്മളെന്നല്ല, സംസ്ഥാന സർക്കാർ പോലും മനസ്സിൽ കാണുന്ന കാര്യങ്ങൾ ഈ എം.എൽ.എ മരത്തിൽ കണ്ടുകളയും. ചാത്തന്നൂരിന്റെ ശബ്ദം നിയമസഭയിൽ എത്തിക്കുവാനുള്ള ദൗത്യം മൂന്നാമത് പ്രാവശ്യവും ജയലാലിനെ തന്നെ വിശ്വസിച്ചേൽപ്പിക്കുവാൻ ജനങ്ങൾ തീരുമാനിച്ചത്. ആ ഒരു കഴിവു കൊണ്ടാണെന്നാണ് നാട്ടിലെ സംസാരം.
ഉദാഹരണത്തിന്, നവകേരള സൃഷ്ടിക്കായി നമ്മുടെ സർക്കാർ കൊട്ടിഘോഷിച്ച് നാലു പദ്ധതികൾ പ്രഖ്യാപിച്ചു. ലൈഫ് മിഷൻ, ആരോഗ്യ മേഖലയിൽ ആർദ്രം പദ്ധതി, കാർഷിക മേഖലയിൽ ഹരിത കേരളം, വിദ്യാഭ്യാസ മേഖലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതി.. എന്നിങ്ങനെ നാല് പദ്ധതികൾ. അതാതുമേഖലകളിലെ വിദഗ്ദ്ധർ കൂടിയിരുന്ന്, ദിവസങ്ങളോളം ചർച്ച ചെയ്തു തീരുമാനിച്ചതായിരുന്നു ഈ നാല് പദ്ധതികളും. അതുകൊണ്ടുതന്നെ സൃഷ്ടിക്കപ്പെടാൻ പോകുന്ന നവകേരളത്തെയോർത്ത് നാടൊന്നാകെ പുളകം കൊണ്ടപ്പോൾ ചാത്തന്നൂർകാർ മാത്രം മൂക്കത്തുവിരൽ വച്ചു, അതല്ലിയോ ഇത് എന്ന ചിന്തയിൽ.. ചാത്തന്നൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്ന പേരിൽ വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യ രക്ഷ ചാത്തന്നൂർ എന്ന പേരിൽ ആരോഗ്യമേഖലയിലും, പുനർജ്ജനി ചാത്തന്നൂർ എന്ന പേരിൽ കാർഷിക മേഖലയിലും ജയലാൽ കൊണ്ടുവന്ന് നടപ്പിലാക്കിക്കൊണ്ടിരുന്ന പദ്ധതികളുടെ തനിയാവർത്തനം തന്നെയായിരുന്നു സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ.
അതുകൊണ്ടുതന്നെ ചാത്തന്നൂരിൽ ഓൺ ഈ പദ്ധതികൾ തുടരാൻ ഗോയിംഗായ ഗവൺമെന്റ് ജി.ഒ ഇറക്കി. ഒരു ജനപ്രതിനിധിക്ക് കിട്ടാവുന്ന ഒന്നാംതരം അംഗീകാരം.
Esta historia es de la edición November 2022 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2022 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...