കേരളത്തിലല്ലാതെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലുമോ വിദേശത്തോ ഒരു പത്രത്തിലും ഇല്ലാത്തൊരു പേജാണ് ചരമപ്പേജ്. മലയാളത്തിലെ പത്ര രീതികൾ പരിചയപ്പെടാൻ വരുന്ന വിദേശ പത്രപ്രതിനിധികൾ ഈ പേജിൽ അൻപതോളം പടങ്ങളും അവയോടുചേർന്നുള്ള കുറിപ്പുകളും കാണുമ്പോൾ ചോദിക്കും. ഇതൊരു പരസ്യ പേജാണ്, അല്ലേ?
പരസ്യമല്ലെന്നും സൗജന്യമായി പ്രസിദ്ധീകരിക്കുന്ന ചരമ അറിയിപ്പുകളാണന്നും കേൾക്കുമ്പോൾ അവരൊക്കെ അമ്പരക്കും.
കേരളത്തിലെ ഏറ്റവും പ്രബലസമുദായമായ ഹൈന്ദവർ ചരമവാർത്ത പത്രത്തിൽ കൊടുക്കുന്നതിനു പണ്ട് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല, സഞ്ചയനദിനമായിരുന്നു സമുദായത്തിനു പ്രധാനം. അതിനാൽ ദൂരെനിന്നുള്ള ബന്ധുക്കൾ വരാൻ കാക്കാതെ ശവദാഹം മരണദിവസം തന്നെ നടത്തും. പിറ്റേന്നു പത്രത്തിൽ മരണവാർത്ത വായിച്ച് ആളുകളെത്തിയാൽ അന്തിമോപചാരമർപ്പിക്കാൻ മൃതദേഹമില്ലല്ലോ.
Esta historia es de la edición January 27,2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 27,2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.