വെള്ളിയാമറ്റത്തിറങ്ങി വഴി ചോദിക്കാനൊരുങ്ങി. അതിനു മുൻപേ നാട്ടുകാർ ഇങ്ങോട്ടു ചോദിച്ചു. “മാത്യു ബെന്നിയുടെ വീട് അല്ലയോ. അറക്കുളം റോഡിലുടെ നേരേ പോയാട്ടെ. റോഡരുകിൽ തന്നെ കാണാം, കിഴക്കേപ്പറമ്പിൽ എന്നാ വീട്ടുപേര്. നാട്ടുകാർക്കറിയാം. അപരിചിതർ ആരെങ്കിലും വഴി തിരക്കി വന്നാൽ അതു മാത്യുവിന്റെ വീടായിരിക്കുമെന്ന്.
ഈ ജനുവരി മാസം രണ്ടാം തീയതിയാണ് ആ വാർത്ത പരക്കുന്നത്. തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി എന്ന പത്താം ക്ലാസ് വിദ്യാർഥിയുടെ കന്നുകാലികൾക്കു ഭക്ഷ്യവിഷബാധയേറ്റു. 13 എണ്ണം ചത്തു. ബാക്കിയുള്ളവ കിടപ്പിലായി. ഗൃഹനാഥനെ അകാലത്തിൽ നഷ്ടപ്പെട്ട ആ കുടുംബത്തിന് അതു വലിയ ആഘാതമായി. അവരുടെ ഏക വരുമാനമാർഗമാണു വഴിമുട്ടിയത്. വാർത്തയറിഞ്ഞതും നാടാകെ മാത്യുവിനൊപ്പം ചേർന്നു.
സഹായവാഗ്ദാനങ്ങൾ പല കോണുകളിൽ നിന്നുമെത്തി. അക്കൂട്ടത്തിൽ മമ്മൂട്ടിയും യൂസഫലിയും ജയറാമും പൃഥ്വിരാജുമൊക്കെയുണ്ട്. ഇപ്പോഴും പലരും വിളിക്കുന്നു. ആശ്വസിപ്പിക്കുന്നു. എങ്കിലും പറമ്പിന്റെ തെക്കേ അറ്റത്തേക്കു നോക്കുമ്പോൾ, ഇളകിയ പച്ചമണ്ണു കാണുമ്പോൾ മാത്യുവിന് ഉള്ളിലൊരു നീറ്റലാണ്.
ഒരു ദിവസം കൊണ്ടല്ല മാത്യു ഇത്രയും പ്രശസ്തനായത്. മികച്ച ബാല ക്ഷീരകർഷകൻ എന്ന നിലയിൽ ഇടുക്കിക്കാർക്കു പരിചിതനാണ്. ഇടുക്കിയുടെ കർഷകമിത്ര അവാർഡും ക്ഷീരവികസന വകുപ്പിന്റെ അവാർഡും പ്രാദേശികമായ മറ്റ് അനേകം അവാർഡുകളും പതിനഞ്ചു വയസ്സിനുള്ളിൽ മാത്യുവിനെ തേടിയെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപ്പൻ ബെന്നിയുടെ മരണം. അതിനുശേഷം അമ്മയും രണ്ടു സഹോദരങ്ങളും മുത്തച്ഛനും അടങ്ങുന്ന ആ കുടുംബത്തിനു തണലായതു പന്ത്രണ്ടുകാരനായ മാത്യുവാണ്. ആ ജീവിതപോരാട്ടത്തിനു മേലാണു വിധിയുടെ രണ്ടാമത്തെ പരീക്ഷണം. കിഴക്കേപ്പറമ്പിൽ വീട്ടിന്റെ സ്വീകരണമുറിയിൽ ബെന്നിയുടെ ചില്ലിട്ട ചിത്രമുണ്ട്. തൊട്ടടുത്ത് ബൈബിൾ. പിന്നെ, നിറയെ അവാർഡ് ശിൽപങ്ങൾ.
ആ ഒക്ടോബർ രാത്രിയിൽ
Diese Geschichte stammt aus der January 20, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 20, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്