കൊല്ലം പട്ടത്താനത്തെ അമ്മൻനട മൈത്രീ നഗറിലെ "കാർത്തിക' എന്ന വീടിന്റെ ഉടമസ്ഥൻ രാജേഷ് സംസ്ഥാന റവന്യുവകുപ്പിൽ ഡെപ്യൂട്ടി തഹസീൽദാരാണ്. ഭാര്യ ജ്യോതിലക്ഷ്മി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപികയും. അതായത്, അത്യാവശ്യം തെറ്റില്ലാത്ത വരുമാനമുള്ള ദമ്പതികൾ എന്നുസാരം. എന്നിട്ടും അത്ര വലിയൊരു വീടൊന്നുമല്ല ഇവർക്ക്.
അതല്ല വിഷയം. ഇങ്ങനെ, അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത വീടായിട്ടു കൂടി അതിനുള്ളിൽ സാമാന്യം വലിയൊരു ലൈബ്രറിയുണ്ട് എന്നുള്ളതാണ്. നൂറുകണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി. മലയാളത്തിലേയും ഇംഗ്ലീഷിലേയും മിക്കവാറും പ്രസിദ്ധരായ എഴുത്തുകാരുടെയൊക്കെ കൃതികൾ കൊണ്ട് സമ്പന്നമായ ലൈബ്രറിക്ക് ഇപ്പോൾ വയസ്സ് അഞ്ചാകുന്നു. അതായത് രാജേഷിന്റെയും ജ്യോതി ലക്ഷ്മിയുടെയും ഏകമകൾ ജെ.ആർ. മീര എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ്, അവളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി രാജേഷും ജ്യോതിലക്ഷ്മിയും വീടിന്റെ മുകളിൽ സാമാന്യം വലിയൊരു ലൈബ്രറി ഒരുക്കിക്കൊടുത്തത്. അന്നത്തെ ആ എട്ടാം ക്ലാസുകാരി ഇന്നിപ്പോൾ പ്ലസ്ടൂക്കാരിയായെങ്കിലും, കേരളത്തിൽ ഒരു ലൈബ്രറി സ്വന്തമായുള്ള ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി അന്നും ഇന്നും മീരയാണ്.
വെറുതെ ഒരു ലൈബ്രറിയുണ്ടാക്കി മേനി നടിക്കുകയല്ല മീര ചെയ്യുന്നത്. ഇതിലുള്ള ഒട്ടുമിക്ക പുസ്തകങ്ങളും ഒരുവട്ടമെങ്കിലും മീര വായിച്ചു കഴിഞ്ഞതാണ്. വായിക്കാത്തവ വിരലിലെണ്ണാവുന്നവ മാത്രവും.
എഴുത്തിന്റെ വഴിയിലും...
Diese Geschichte stammt aus der July 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...