ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ
Saaketham|March 2023
ഇന്ത്യൻ ജനാധിപത്യവും കുത്തക മുതലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക?
അഭിനന്ദ്
ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ

ഒരു ഡോക്യുമെന്ററിയുടെ പേരിൽ ഇന്ത്യ നീറുകയാണ്. ഒരു രാജ്യത്തിന്റെ ഭരണസാരഥ്യം പേറുന്ന വ്യക്തിയെ പ്രതിസ്ഥാനത്തു നിറുത്തി മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമമെന്നു പറയാവുന്ന സ്ഥാപനം ഡോക്യുമെന്ററി തയ്യാറാക്കി ലോകത്തെയാകെ കാ ണിക്കുന്നതിലെ ധാർമികത പ്രതിപക്ഷത്തെ പോലും പലരും ചോദ്യം ചെയ്യുന്നുണ്ട്. അതല്ല, മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഡോക്യുമെന്ററിയെ വിലയിരുത്തിയാൽ മതിയെന്ന ചർച്ചകളും ലോകമാകെ സജീവമാണ്. ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിൽ നിറുത്തി ബിബിസി തയ്യാറാക്കിയ ഡോക്യു മെന്ററിയുടെ നന്മതിന്മകളെക്കുറിച്ചല്ല. മറിച്ചു ലോകത്തിനു മാതൃകയെന്നൊക്കെ പറയുന്ന ഇന്ത്യൻ ജനാധിപത്യവും കുത്തക മുത ലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റ പ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലി യയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക? ചുവന്ന ട്രാഫിക് ലൈറ്റ് കത്തിക്കിടക്കു മ്പോഴും ചോദിക്കാൻ ആരുണ്ടെടാ എന്ന ഭാവ ത്തിൽ സൈറൻ മുഴക്കിയും ചെവി പൊട്ടുന്ന ഹോൺ മുഴക്കിയും മുന്നേറുന്ന വി വി ഐ പിക ളെക്കൊണ്ടു പൊറുതി മുട്ടുന്ന ജനാധിപത്യമാണ് ഇന്ത്യയിലേത്. നൂറ്റാണ്ടുകൾ ബ്രിട്ടീഷുകാരൻ നമ്മളോട് എന്തു ചെയ്തുവോ അതിന്റെ തനി യാവർത്തനങ്ങളാണ് ഇന്നും ഇന്ത്യൻ പൊലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫീസുകളിലും കാ ണുന്നത്.

കൊടിവച്ച കാറിലെ വി വി ഐ പികള വേണ്ടി വാഹനങ്ങൾ എത്രനേരം വേണമെങ്കിലും തടഞ്ഞിടാൻ നമ്മുടെ പൊലീസിന് ഒരു മടിയുമില്ല. ജനം നിസ്സഹായരായി നോക്കിനിൽക്കെ കൊ ടിവച്ച കാറുകളിലിരിക്കുന്ന വി വി ഐ പികൾ അവരെ പുച്ഛത്തോടെ നോക്കിക്കൊണ്ടു പറന്നു പോകുന്ന കാഴ്ചയും നമുക്കു പുത്തരിയല്ല.

തിരുവനന്തപുരത്തെയോ ന്യൂഡൽഹിയിലെയോ ഈ കൊച്ചിയിലെയോ കാഴ്ചകളിൽ നിന്ന് ഓസ്ട്രേലിയയിലെ മറ്റൊരു കാഴ്ചയിലേക്കു പോ കാം. 2020 ജൂണിലാണ് ലോകമാകെ സോഷ്യൽ മീഡിയ ചർച്ച ചെയ്ത ഈ സംഭവം നടക്കുന്നത്. അന്ന് ഓസ്ട്രേലിയിൽ പ്രധാനമന്ത്രി സ്കോട്ട് മോറി സണാണ്.

പ്രധാനമന്ത്രിയെ വിരട്ടുന്ന കർഷകൻ

ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ ഗൂഗോംഗിലാണ് സംഭവം നടന്നത്. ഈ സ്ഥലത്ത് ഒരു പുതിയ ഭവന പദ്ധതി പ്രഖ്യാപിക്കാൻ എത്തിയപ്പോൾ മോറിസൺ മാധ്യമങ്ങളുടെ ചോ ദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു.

Diese Geschichte stammt aus der March 2023-Ausgabe von Saaketham.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 2023-Ausgabe von Saaketham.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAAKETHAMAlle anzeigen
ഒരേ നിറമുള്ള പക്ഷികൾ
Saaketham

ഒരേ നിറമുള്ള പക്ഷികൾ

അപ്രതീക്ഷിതമായി പട്ട ണത്തിലെ ആൾത്തിരക്കിനിട യിൽ വച്ചു ദേവു കുഞ്ഞാറ്റയെ കണ്ടുമുട്ടി.

time-read
3 Minuten  |
March 2023
ആഘോഷങ്ങളുടെ പറുദീസ
Saaketham

ആഘോഷങ്ങളുടെ പറുദീസ

കുടിയേറ്റക്കാർ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളുടെ സവിശേഷതകൾ ന്യൂ ഓർലിയൻസ്നഗരത്തിന്റെ ചരിത്രമാണ്.

time-read
2 Minuten  |
March 2023
ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ
Saaketham

ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ

ഹാസ്യസൃഷ്ടിക്കായി കഥയെ വ്യതിചലിപ്പിച്ച് സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർക്കുന്നില്ല എന്നിടത്താണ് ഈ സിനിമയുടെ ആദ്യവിജയം. യഥാർത്ഥ ജീവിതത്തിന്റെ സ്വാഭാവികത കൈവിടാതുള്ള മനോഹരമായ രചന.

time-read
3 Minuten  |
March 2023
അരുത്! ആരെയും വിട്ടുകളയരുത്
Saaketham

അരുത്! ആരെയും വിട്ടുകളയരുത്

അതെ! ആരെയും വിട്ടുകളയരുത്! ഇത് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർ ആണ്. ഇത്തവണത്തെ ലോകഭ ക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16) മുദ്രാവാക്യമാണിത്. മുക്കാൽ നൂ റ്റാണ്ടു പിന്നിട്ട ഈ ആഗോളസം ഘടനയുടെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു.

time-read
2 Minuten  |
March 2023
പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ
Saaketham

പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ

തെസിയാവുമാമനെ കടലിലെറിഞ്ഞുകൊല്ലാൻ ഞങ്ങൾ തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. എപ്പന്റെ കണ്ണിൽ അത് ഇൻഷുറൻസ്കി ട്ടാനുള്ള രഹസ്യവഴിയായിരുന്നെ ങ്കിൽ എനിക്കത് പകയായിരുന്നു.

time-read
9 Minuten  |
March 2023
മാനത്ത് ഒരു കിളി കൂടി കരഞ്ഞു
Saaketham

മാനത്ത് ഒരു കിളി കൂടി കരഞ്ഞു

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന ത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ വൈറസ്സ്റ്റുകൾ പക്ഷിപ്പനിക്ക് കാരണമാവുന്നു. അതിലേത് വൈറസ് മനുഷ്യശരീര കണ്ടുതുടങ്ങും. പല വൈറസ് തരം സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരിച്ചാവും രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

time-read
5 Minuten  |
March 2023
ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ
Saaketham

ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ

ഇന്ത്യൻ ജനാധിപത്യവും കുത്തക മുതലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക?

time-read
6 Minuten  |
March 2023