Versuchen GOLD - Frei
നല്ലൊരു ബാറ്റിങ് പിച്ചായി ഇന്ത്യൻ ബാങ്കിങ് നിങ്ങൾക്കും സെഞ്ച്വറിയടിക്കും
SAMPADYAM
|August 01,2023
റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകൾ, കുറയുന്ന കിട്ടാക്കടം, ഇന്ത്യയുടെ വളർച്ച, രാജ്യാന്തര ഏജൻസിയുടെ മികച്ച റേറ്റിങ്, സ്മാർട്ടായ സിഇഒമാരുടെ ചടുല നീക്കങ്ങൾ തുടങ്ങിയ അനുകൂല ഘടകങ്ങൾ മികച്ച ബാങ്കിങ് ഓഹരികളുടെ കുതിപ്പു ശക്തമാക്കും.
-
നല്ലൊന്നാന്തരം ബാറ്റിങ് പിച്ച്. ചുമ്മാ ചെന്നങ്ങ് ബാറ്റ് ചെയ്താൽ മതി. ഇന്ത്യൻ ബാങ്കിങ് രംഗം അത്തരമൊരു പിച്ചായി മാറിയിരിക്കുകയാണ്.
റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകളും നയപരിഷ്കാരങ്ങളും ഇന്ത്യൻ ബാങ്കിങ്ങിൽ വലിയ മുന്നേറ്റമാണു കൊണ്ടുവന്നിരിക്കുന്നത്. കോവിഡ് സമയത്ത് മൊറട്ടോറിയം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇന്ത്യയിലെ ബാങ്കുകൾ, പ്രത്യേകിച്ചു മുൻനിരയിലുള്ളവ, കൂടുതൽ കരുത്താർജിക്കുകയാണെന്നു കാണാം.
രാജ്യാന്തര റേറ്റിങ് ഏജൻസി സ്റ്റാൻഡേർഡ് ആൻഡ് പ്യുവർ' ജൂണിൽ ഇന്ത്യൻ ബാങ്കിങ്ങിന്റെ റേറ്റിങ് സ്ട്രോങ് റിക്കവറി ഗണത്തിലേക്ക് ഉയർത്തിയതു വിരൽ ചൂണ്ടുന്നതും അതിലേക്കു തന്നെ. അതേസമയത്താണ് മാന്ദ്യകാലത്തെപ്പോലെ തന്നെ അമേരിക്കയിൽ ബാങ്കുകൾ വീണത് എന്നതുകൂടി ഇവിടെ കൂട്ടി വായിക്കണം.
ഏറ്റവും കുറഞ്ഞ് കിട്ടാക്കടം
2015 നു ശേഷം ആദ്യമായി കിട്ടാക്കടം ഏറ്റവും കുറഞ്ഞ നിരക്കിലെത്തി എന്നതാണ് എടുത്തു പറയേണ്ടത്. പലിശ വരുമാനം കൂടിയത് ലാഭക്ഷമത ഉയർത്തിയെന്നതും ശ്രദ്ധേയം. സ്മാർട്ടായ സിഇഒമാരുടെ ചടുലമായ നീക്കങ്ങളും പല ബാങ്കുകൾക്കും പുതിയൊരു പ്രതിച്ഛായ നൽകിയെന്നും കാണാം.
ഇമേർജിങ് ഇക്കണോമീസ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ ഇടയിൽ കിട്ടാക്കടം പെരുകി കുളമായി കിടക്കുകയായിരുന്നു 2019 വരെ ഇന്ത്യൻ ബാങ്കിങ് രംഗം. 2019 പകുതി വരെ മേഖലയുടെ കിട്ടാക്കട ആനുപാതം 9.2 ശതമാനമായിരുന്നു. പത്ത് ലോണിൽ ഒന്ന് കിട്ടാക്കടത്തിന്റെ ലിസ്റ്റിലായിരുന്നു എന്നർഥം. 2016ൽ ആർബിഐ തുടങ്ങിയ അസെറ്റ് ക്വാളിറ്റി പരിശോധനയിൽ ഈ കണക്കുകൾ പുറത്തുവന്നു. അതോടെ തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത വായ്പകളിൽ റിക്കവറി തീവ്രമാക്കിയതോടെ കിട്ടാക്കടം കുറഞ്ഞു തുടങ്ങി. ഇപ്പോഴും റിക്കവറി പ്രക്രിയ സജീവമായി തുടരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൻകിട ബിസിനസ് ലോണുകളിലെ ശ്രദ്ധ കുറച്ച് കുറഞ്ഞ തുകയ്ക്കുള്ള വ്യക്തിഗത വായ്പകളിലേക്ക് ബാങ്കുകൾ ഷിഫ്റ്റ് ചെയ്തതും ഗുണം ചെയ്തു. പിന്നീടു വന്ന കോവിഡ് പ്രതിസന്ധി മറികടക്കാനും ഇതും സഹായകമായിട്ടുണ്ട്.
പലിശവർധനയ്ക്ക് സുല്ലു
Diese Geschichte stammt aus der August 01,2023-Ausgabe von SAMPADYAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON SAMPADYAM
SAMPADYAM
അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം
ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം
2 mins
May 01, 2026
SAMPADYAM
എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം
കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം
1 min
May 01, 2026
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
Translate
Change font size
