ശരാശരി 20 ലീറ്റർ വീതം കറവയുള്ള 60 പശുക്കൾ. ഒരു കോടി രൂപയ്ക്കു മേൽ വാർഷിക വിറ്റുവരവുള്ള ജിൻസിന്റെ വിജയരഹസ്യം പശുക്കളുടെ എണ്ണത്തിലും ഉൽപാദനശേഷിയിലുമുള്ള ഈ വലുപ്പം തന്നെ. 10 വർഷം മുൻപ് 10 പശുക്കളുമായാണ് ഇടുക്കി കമ്പംമെട്ട് വാണിയ പുരയ്ക്കൽ ജിൻസ് കുര്യൻ ഡെയറി ഫാം തുടങ്ങിയത്. ഇന്നു പശുക്കളുടെ എണ്ണം 60. ദിവസം ശരാശരി 700 ലീറ്റർ പാൽ വിൽക്കുന്നു. വാർഷിക വരുമാനമാവട്ടെ, ഒരു കോടി രൂപയ്ക്കു മുകളിൽ. ഗുണമേന്മയേറിയ കൂടുതൽ പശുക്കളുള്ളതിനൊപ്പം പരമാവധി തീറ്റച്ചെലവു കുറച്ചതുമാണ് ഈ ക്ഷീരസംരംഭത്തിന്റെ വിജയത്തിനു പിന്നിൽ. ഏതൊരു ക്ഷീരകർഷകനെയുംപോലെ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും അവ അപ്പപ്പോൾ പരിഹരിക്കാനും ജിൻസ് ശ്രദ്ധിക്കുന്നു.
പത്തിൽ നിന്നു മുപ്പതിലേക്ക്
കുടുംബത്തിൽ മൂന്നു പതിറ്റാണ്ടായി ചെറിയ രീതിയിൽ പശുവളർത്തലുണ്ടായിരുന്നു. എന്നാൽ, പുതിയ വീടു നിർമിച്ച് താമസം മാറിയപ്പോൾ ജിൻസ്, പഴയ വീടിനോടു ചേർന്ന് ഒരു ഷെഡ് നിർമിച്ചു. ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് പദ്ധതി പ്രകാരം 10 പശുക്കളെയും വാങ്ങി. ക്രമേണ പശുക്കളുടെ എണ്ണം വർധിപ്പിച്ച് മുപ്പതിലെത്തിച്ചു.
കുത്തിവച്ചിട്ടും കുളമ്പുരോഗം
Diese Geschichte stammt aus der April 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
സംരംഭകർക്ക് സ്വാഗതം
വിപണിയിൽ ഒട്ടേറെ അവസരങ്ങൾ
കൃഷിയെഴുത്തിന്റെ തമ്പുരാൻ
കാർഷിക പത്രപ്രവർത്തനത്തിലെ കുലപതിയും കർഷകശീയുടെ എഡിറ്റർ ഇൻ ചാർജുമായിരുന്ന ആർ.ടി. രവിവർമയെ ഓർമിക്കുന്നു
ചൈത്രത്താറാവും ത്രിവേണിക്കോഴിയും
കേരള വെറ്ററിനറി സർവകലാശാല പുറത്തിറക്കിയ പുതിയ ഇനങ്ങൾ
കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്
ഔഷധസസ്യക്കൃഷിക്കു തുണയായി മറ്റത്തൂർ ലേബർ സഹകരണ സംഘം
ജോലി കാവൽ, വരുമാനം ഏക്കറിന് 5 കോടി രൂപ
ഇത്തിരി വെള്ളം, ഇത്തിരി ചാണകം, കള നിക്കേണ്ട, മണ്ണിളക്കേണ്ട, വിളവെടുക്കാനും വിൽക്കാനും അക്കൗണ്ടിൽ കാശിടാനും സർക്കാർ - ദുരൈസ്വാമിയുടെ ചന്ദനക്കഷിയിലെ വിശേഷങ്ങൾ
മീൽസ് റെഡി
അരുമകൾക്കു പോഷകത്തീറ്റയായി പുഴുക്കൾ
മക്കോട്ടദേവ ഇടുക്കിയിൽ
ഇന്തൊനീഷ്യൻ വിള