ഇടമുറിയാതെ മഴ പെയ്യുന്ന ഇടവപ്പാതി ഇന്നു പഴ കഥ. മഴ ഇന്നു കൂടുതൽ കേന്ദ്രീകൃതവും തീവ്രതയേറിയതുമാണ്. മേഘവിസ്ഫോടനങ്ങൾ വാർത്തയാകാത്ത കാലം. മഴദിനങ്ങളുടെ എണ്ണം കുറയുകയും പെയ്യുന്ന ദിവസങ്ങളിൽ മഴ കനക്കുകയും ചെയ്യുന്നു. 2016 ലെ വരൾച്ചയോടെ കേരളത്തിൽ കാലാവസ്ഥമാറ്റം കൂടുതൽ അനുഭവപ്പെട്ടുതുടങ്ങി. 2018 ലും 2019 ലും തീവ്ര വെള്ളപ്പൊക്കം കണ്ടറിഞ്ഞു. ഇക്കൊല്ലം മഴയുടെ വിതരണക്രമവും അളവും പിന്നെയും മാറുകയാണ്.
ജൂൺ മുതൽ സെപ്റ്റംബർവരെ നീളുന്ന ഇടവ പാതിക്കാലത്തു സാധാരണ ചെയ്തിരുന്ന മഴയുടെ 57 ശതമാനം മാത്രമേ ഇതേവരെ (സെപ്റ്റംബർ 15) പെയ്തൊഴിഞ്ഞുള്ളൂ. അണക്കെട്ടുകൾ ഏറെയുള്ള പാലക്കാട്, ഇടുക്കി, തൃശൂർ, വയനാട് തുടങ്ങി 6 ജില്ലകളിൽ 50 ശതമാനത്തിനും മുകളിലാണ് മഴക്കുറവ്. ഒപ്പം, അന്തരീക്ഷ താപനിലയിലുള്ള വർധന ജലസംഭ രണികളിലെയും ഉപരിതല ജലസ്രോതസ്സുകളിലെയും ബാഷ്പീകരണത്തോത് ഉയർത്തുന്നു. തന്മൂലം സംഭരിച്ച ജലത്തിന്റെ അളവിലും കുറവുണ്ടാകുന്നു. മഴ ഇടവിട്ടു മാത്രം പെയ്യുന്നത് ഭൂമിക്കടിയിലേക്കു ജലം ആഴ്ന്നിറ ങ്ങുന്ന പ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് നമ്മുടെ കുളങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് താഴാൻ ഇടയാക്കുന്നു.
Diese Geschichte stammt aus der October 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ