ഇടുക്കി ചെറുതോണിക്കടുത്ത് വാത്തിക്കുടി പഞ്ചാ ഇ യത്തിലുള്ള ചാലിൽ ജോസ് ജോസഫിന്റെ (കുട്ട പ്പൻ) എട്ടേക്കർ പുരയിടത്തിൽ അടുത്ത കാലം വരെയും മുഖ്യവിളകൾ കുരുമുളകും കാപ്പിയുമായിരുന്നു. എന്നാൽ, ഇപ്പോൾ അവയിൽ നല്ല പങ്കും ഏലത്തിനു വഴിമാറിയിരി ക്കുന്നു. 11കൊല്ലം മുൻപ് ജൈവ സാക്ഷ്യപത്രം ലഭിച്ച കൃഷിയിടമാണിത്. അടുത്ത കാലം വരെയും ജൈവകൃഷിയായിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് മാറ്റിച്ചിന്തിക്കുകയാണെന്ന് ജോസ്. കാരണം, ഏലത്തിനു ലഭിക്കുന്ന മോഹ വില തന്നെ. ഏലത്തിന്റെ കാര്യത്തിലാകട്ടെ, നിലവിലെ സാഹചര്യത്തിൽ ജൈവകൃഷി ഗുണകരവുമല്ല.
ഈ വർഷം ഏലം പച്ചക്കായയ്ക്ക് കിലോ 350 മുതൽ 400 രൂപ വരെ വിലയെത്തി. 3 വർഷം വളർച്ചയെത്തിയ, നന്നായി പരിപാലിക്കുന്ന ചുവടിൽനിന്ന് വർഷം 6-7 കിലോ പച്ചക്കായ ലഭിക്കും. ഏക്കറിൽ 400-450 ചുവട് ഏലമുള്ള കൃഷിയിടത്തിൽ നിന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുക ചെറിയ വരുമാനമല്ലെന്ന് ജോസ്. ഏലത്തിന്റെ വിലയിൽ ഉടനെയൊരു തകർച്ചയൊന്നും കാണുന്നില്ലെന്നും ജോസ് പറയുന്നു. ആഗോള ഡിമാൻഡിന് അനുസരി ച്ച് ഉൽപാദനം വർധിക്കുന്നില്ലെന്നാണ് വിപണിയിൽ നിന്നുള്ള വിവരം.
Diese Geschichte stammt aus der September 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 01,2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ