Facebook Pixel ഹരിയുടെ മനമോഹനഗാനങ്ങൾ | Manorama Weekly – entertainment – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

ഹരിയുടെ മനമോഹനഗാനങ്ങൾ

Manorama Weekly

|

October 25, 2025

ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

- എം.എസ്. ദിലീപ്

ഹരിയുടെ മനമോഹനഗാനങ്ങൾ

ന്യൂജെൻ കുട്ടികളുടെ പ്രിയ ഗായകനായ ഹരി ശങ്കർ പാടിയ 'കാന്താര'യിലെ 'ബ്രഹ്മകലശവും മല യാളം, തമിഴ്, കന്നഡ ഭാഷകളിൽ പാടിയ "ഓ മദന മന മോഹിനി' എന്ന ഗാനവും സൂപ്പർഹിറ്റാണ്. വളരെ കുറച്ചു ദിവസങ്ങൾകൊണ്ടുതന്നെ സംഗീതപ്രേമികൾ ഈ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. 1999ൽ പുറത്തിറങ്ങിയ സാഫല്യം' എന്ന ചിത്രത്തിൽ യേശുദാസ് ആലപി ച്ച “കണ്ണുനീർ തെന്നലേ' എന്ന ഗാനത്തിൽ നാലുവരി പാടിക്കൊണ്ടാണ് കെ.എസ്. ഹരിശങ്കർ സിനിമ പിന്ന ണിഗാനരംഗത്തേക്കു കടക്കുന്നത്. അന്ന് വെറും അഞ്ചു വയസ്സു മാത്രമായിരുന്നു പ്രായം. ജീവാംശമായ താനേ.. എന്ന ഗാനത്തോടെ ഹരിശങ്കർ മലയാളികൾക്കു പ്രിയങ്ക രനായ സെൻസേഷണൽ ഗായകനായി മാറി. ഹരിശങ്കർ തന്റെ സംഗീത ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു...

മേടയിൽ വീട്ടിൽ നാലു തലമുറകളായി സംഗീതമുണ്ട്. ഹരിശങ്കറിന്റെ സംഗീത ജീവിതത്തിൽ മേടയിൽ വീടിനുള്ള പ്രാധാന്യം?

ഞങ്ങളുടേത് ഒരു സംഗീതകുടുംബമാണെന്നു പറയാം. അച്ഛൻ ആലപ്പുഴ ശ്രീകുമാർ സംഗീതജ്ഞനായിരുന്നു.സംഗീത അക്കാദമിയിൽ പ്രിൻസിപ്പലും ആയിരുന്നു. അമ്മ ഡോ. എം. കമലാ ലക്ഷ്മി വീണാ വാദകയാണ്. അമ്മയുടെ അമ്മ പ്രസിദ്ധ സംഗീതജ്ഞയായ ഡോ. കെ. ഓമനക്കുട്ടിയും സഹോദരൻ രവിശങ്കർ വയലിനിസ്റ്റാണ്. അച്ഛന്റെ മടിയിലിരുന്നാണ് ആദ്യം പാട്ടുകേൾക്കുന്നതും പഠിക്കുന്നതും. അച്ഛനും അമ്മൂമ്മയും താത്തയും ചിറ്റപ്പനും ആണ് എന്റെ ആദ്യ ഗുരുക്കൾ.

അമ്മൂമ്മയുടെ സഹോദരന്മാരായ എം.ജി.രാധാകൃഷ്ണനെയും എം.ജി. ശ്രീകുമാറിനെയും ഞാൻ താത്തയെന്നും ചിറ്റപ്പനെന്നുമാണ് വിളിക്കുന്നത്. താത്ത എനിക്ക് കുട്ടിക്കാലത്ത് ലളിതഗാനം പഠിപ്പിച്ചു തരുമായി രുന്നു. കുട്ടികൾക്കു പാടാൻ എളുപ്പമുള്ള പാട്ടുകളാണ് താത്ത പറഞ്ഞു തന്നിരുന്നത്. "ഓടലെണ്ണ വിളക്കിൽ ആ മുഖം', 'ഒരു പിടി കണിക്കൊന്ന' തുടങ്ങിയ പാട്ടുകളെല്ലാം താത്ത കുട്ടിക്കാലത്തു പഠിപ്പിച്ചു തന്നതാണ്. സംഗീതം പഠിക്കാൻ അമ്മൂമ്മ വലിയ പ്രോത്സാഹനം നൽകി. ഞാൻ കർണാടക സംഗീതം പഠിക്കണമെന്നത് അമ്മൂമ്മയുടെ വലിയ ആഗ്രഹമായിരുന്നു.

WEITERE GESCHICHTEN VON Manorama Weekly

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

തക്കാളി സ്റ്റൂ

time to read

1 mins

June 13, 2026

Manorama Weekly

Manorama Weekly

പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും

പെറ്റ്സ് കോർണർ

time to read

1 min

June 13, 2026

Manorama Weekly

Manorama Weekly

ഇടുക്കിയുടെ സ്വന്തം ജാഫർ

നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.

time to read

4 mins

June 13, 2026

Manorama Weekly

Manorama Weekly

വാക്കേ...വാക്കേ

കഥക്കൂട്ട്

time to read

2 mins

June 13, 2026

Manorama Weekly

Manorama Weekly

പ്രണയത്തിന്റെ പരിഭാഷ

വഴിവിളക്കുകൾ

time to read

1 mins

June 13, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

റൊട്ടി നിറച്ചത്

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ

പെറ്റ്സ് കോർണർ

time to read

1 min

June 6, 2026

Manorama Weekly

Manorama Weekly

കഥയുടെ അപരകാന്തി

വഴിവിളക്കുകൾ

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

ഇറങ്ങിപ്പോക്ക്

കഥക്കൂട്ട്

time to read

2 mins

June 6, 2026

Manorama Weekly

Manorama Weekly

ഭാഗ്യം വരുന്ന വഴി

കഥക്കൂട്ട്

time to read

2 mins

May 30, 2026

Listen

Translate

Share

-
+

Change font size