രാഷ്ട്രീയ പാർട്ടികൾക്കും ജനകീയ പ്രസ്ഥാനങ്ങൾക്കും ഒരു ഹരമാണ് ജാഥകൾ. ജാഥയുടെ ദിശയുടെ പേരിൽ കളിയാക്കൽ നേരിടേണ്ടിവന്ന ഒരാളേയുള്ളൂ; ഉമ്മൻ ചാണ്ടി. യുഡിഎഫ് കൺവീനറായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്ക് ഒരു പ്രചരണജാഥ നടത്തിയതിനെ തല തിരിഞ്ഞുപോക്കെന്നു പറഞ്ഞ് മിക്ക രാഷ്ട്രീയ പാർട്ടികളും കളിയാക്കി. ഇയാൾക്കിങ്ങനെ തെക്കുവടക്കു നടക്കേണ്ടി വന്നല്ലോ എന്ന് അന്നു കോൺഗ്രസ് വിട്ട് ഡി ഐസിയിലായിരുന്ന കെ. കരുണാകരൻ സഹതപിച്ചു.
സർക്കാരിനു നിവേദനം കൊടുക്കേണ്ടവർ മാത്രമാണ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്നതെന്നും തന്റേതു കേരളത്തിന്റെ മനസ്സാക്ഷി ഉണർത്താനുള്ള യാത്രയാണെന്നും ഉമ്മൻ ചാണ്ടി തിരിച്ചടിച്ചു.
ഉമ്മൻ ചാണ്ടിക്കു മുൻപും പിൻപും വടക്കോട്ടു ജാഥകൾ നയിച്ചിട്ടുള്ള നേതാക്കൾ ഇവിടെയുണ്ട്. ഉമ്മൻ ചാണ്ടിയുടെ ജാഥയ്ക്കുശേഷം 2014ൽ സിപിഎം നേതാക്കളുടെ ഒരു ജാഥ മധ്യകേരളത്തിൽ നിന്നു തെക്കോട്ടു പോയി.പിന്നെ വടക്കോട്ടു വച്ചുപിടിച്ചപ്പോൾ ആർക്കും അലോഹ്യമുണ്ടായില്ല.
Diese Geschichte stammt aus der May 04,2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 04,2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്