ആറ്റിങ്ങലിലാണു ഞാൻ ജനിച്ചു വളർന്നത്. ചുറ്റിനും പച്ചപ്പു മാത്രമുള്ള ഗ്രാമം. അതുകൊണ്ടുതന്നെ പച്ച നിറത്തോടുള്ള താല്പര്യം എന്റെ ചിത്രങ്ങളിലും കാണാം. കുട്ടിക്കാലത്ത് അമ്മയോടൊപ്പമുള്ള ക്ഷേത്രദർശന സമയത്താണു ഞാൻ ചിത്രകലയുടെ ആദ്യ പാഠം പഠിച്ചത്. ക്ഷേത്രത്തിലെ കൊത്തുപണികൾ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു.
തിരുവനന്തപുരത്ത് മലയാള സാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു പഠിച്ചിരുന്ന കാലത്ത് സംഗീതവും സാഹിത്യവും നൃത്തവുമായിരുന്നു താൽപര്യവിഷയങ്ങൾ. പത്തു വർഷം കർണാടക സംഗീതം പഠിച്ച ഞാൻ കോളേജ് പഠനകാലത്ത് നാലു വർഷത്തോളം തിരുവനന്തപുരം ഓൾ ഇന്ത്യ റേഡിയോയിൽ ആർട്ടിസ്റ്റായിരുന്നു. പിന്നീടാണ് ചിത്രരചനയിലേക്കു കടക്കുന്നത്. കമ്പം മൂത്തപ്പോൾ കൊൽക്കത്ത ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ പോയി ഔപചാരികമായി ചിത്രകലാ പഠനം നടത്തി. കേരള സർവകലാശാലയുടെ സ്കോളർഷിപ്പിലായിരുന്നു അത്.
Diese Geschichte stammt aus der January 21,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 21,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.