ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ശ്രീലങ്ക. തൊട്ടടുത്താണെങ്കിലും നമ്മുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ സംസ്കാരം വച്ചുപുലർത്തുന്ന ഒരു ദ്വീപ് രാജ്യമാണിത്. അതിന്റെ സമ്പന്നമായ സംസ്കാരം, പാരമ്പര്യം, കല, വാസ്തുവിദ്യ, മതം, ചരിത്രം, ഭാഷ തുടങ്ങി പല കാര്യങ്ങളിലും ഇന്ത്യയുമായി അഭേദ്യമായ ബന്ധം പങ്കിടുന്ന തരത്തിലുള്ളതാണ്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ശ്രീലങ്ക, ദക്ഷിണേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത് എന്നാണ് അറിയപ്പെടുന്നത്. ശ്രീലങ്കയ്ക്ക് ഈ വിളിപ്പേര് സമ്മാനിക്കുന്നത് അതിന്റെ ആകൃതിയും സ്ഥാനവുമാണ്. കറുവപ്പട്ടയുടെ ജൻമദേശം ശ്രീലങ്കയാണന്നു കരുതപ്പെടുന്നു. ബി.സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിച്ചിരുന്നു.
ഈ രാജ്യത്തേക്കുള്ള പോർച്ചുഗലിന്റെ ആകസ്മികമായ വരവോടെ യാണ് ശ്രീലങ്കയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. അന്താരാഷ്ട്ര വ്യാപാര ചാനലുമായുള്ള അടുപ്പമാണ് ഈ ദ്വീപിലേക്ക് വിദേശ ശക്തികളുടെ ശ്രദ്ധ ക്ഷണിച്ചത്. ഒരുകാലത്ത് ഏഷ്യൻ മേഖലയിലെ ശക്തമായ വ്യാപാര കേന്ദ്രമായിരുന്നു ശ്രീലങ്ക. ഏഷ്യയിൽ മാത്രമല്ല, യൂറോപ്പ് പോലുള്ള മറ്റ് ഭൂഖണ്ഡങ്ങളിലും ഇത് ജനപ്രിയമായിരുന്നു. ഡച്ചുകാർ ഏറ്റെടുക്കുന്നതുവരെ പോർച്ചുഗീസുകാരാണ് രാജ്യത്തിന്റെ ഗണ്യമായ ഭാഗത്തിന്റെ പ്രവർത്തനങ്ങളും വ്യാപാരവും നിയന്ത്രിച്ചിരുന്നത്. ശ്രീലങ്കയുടെ വാണിജ്യപ്രാധാന്യം പുരാതനകാലത്തു തന്നെ കച്ചവടക്കാർ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് അറബികളും, മൂറുകളും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തിയത്. അവർ ചൈന, മലയ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങി ആഫ്രിക്കയിലും മെഡിറ്ററേനിയൻ തീരങ്ങളിലുമെത്തിച്ചു യൂറോപ്യന്മാർക്ക് വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാർക്ക് ചരക്കുകൾ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക. യൂറോപ്യന്മാരിൽ നിന്നുള്ള മൽസരത്തെ അതിജീവിച്ച് പതിനാറാം നൂറ്റാണ്ടു വരെ അറബികൾ വ്യാപാരരംഗത്തെ കുത്തക കൈയടക്കി വച്ചിരുന്നു.
Diese Geschichte stammt aus der March - April 2024-Ausgabe von Unique Times Malayalam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March - April 2024-Ausgabe von Unique Times Malayalam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
sad
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Kalpana International Salon & Spa
ടാറ്റ പഞ്ച് ഇ വി
സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.
അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ
കേരളത്തിലെ നിയമവ്യവസ്ഥിതി എന്ന തിലുപരി ഇന്ത്യയിലെ പ്രധാന നിയമവ്യ വസ്ഥിതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ക്കായിട്ട് പുതിയ നിയമസംഹിതകൾ നിലവിൽ വരുന്നുണ്ട്. ക്രിമിനൽ നടപടി നിയമത്തിലൊക്കെ വലിയ മാറ്റങ്ങൾ നടപ്പിലാക്കിയിടണ്ട്.
ഹ്യുണ്ടായ് ക്രെറ്റ
ക്രെറ്റയ്ക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു
പൊടി അലർജിയെ പ്രതിരോധിയ്ക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ
ആപ്പിൾ സിഡർ വിനാഗിരിയിൽ ആന്റിഹിസ്റ്റാമൈൻ ആയി പ്രവർത്തിക്കുന്ന ആൻറി മൈക്രോബിയൽ സവിശേഷതകൾ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങൾ സാധാരണയായി ഒരു മരുന്നുകടയിൽ നിന്ന് വാങ്ങുന്ന മരുന്നിന് സമാനമാണ്. അലർജി കൂടുതൽ പടരാതിരിക്കാൻ ആപ്പിൾ സിഡർ വിനാഗിരി ഏറെ ഫലപ്രദമാണ്.
പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിലൂടെ
നല്ല വീതിയും കട്ടിയുമുള്ള കോട്ടൺ തുണി കൊണ്ട് ദിവസവും കുറഞ്ഞത് ആറുമണിക്കൂർ വരെ വയർ കെട്ടിവെക്കാവുന്നതാണ്. ഇങ്ങനെ ആറാഴ്ച വരെ തുടരാം. ഒരു കാരണവശാലും വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ കെട്ടിവയ്ക്കരുത്. ഇത് അരക്കെട്ടിന് ബലം നൽകുകയും, വയറിലെ പേശി കളെ ശക്തിപ്പെടുത്തുകയും. ഗർഭാശയം പ്രസവപൂർവ്വ അവസ്ഥയിലേക്ക് (Involution) എത്തുന്നതിനും സഹായിക്കുന്നു.
അടുത്തിടെയുള്ള ചില നികുതി വിവാദങ്ങൾ - ഒരു അന്താരാഷ്ട്ര നികുതി വീക്ഷണം
സാധ്യമായ ഇരട്ടനികുതി ഒഴിവാക്കുന്നതിനായി, സർക്കാർ, 1961-ലെ ആദായനികുതി നിയമത്തിൽ വകുപ്പ് 10(50) എന്ന ഒരു വ്യവസ്ഥ അവതരിപ്പിച്ചു, അത് തുല്യതാ ലെവിക്ക് വിധേയമായ വരുമാനത്തി ന്റെ കാര്യത്തിൽ ഒരു ഇളവ് നൽകുന്നു.
എൻ ബി എഫ്സികൾ വളർച്ച കൈവരിക്കുമ്പോൾ
റെഗുലേറ്ററിന്റെ റിസ്ക് വെയ്റ്റ് മാനദണ്ഡങ്ങൾ കർശ്ശനമാക്കിയിട്ടും എൻ ബിഎഫ്സികൾ ഉൾപ്പെടെയുള്ള വാണിജ്യ വായ്പ നൽകുന്നവർ ആരോഗ്യകരമായ വളർച്ചയുടെ പാതയിലാണ്.