ആടു കിടക്കുന്നിടത്ത് പൂടയങ്കിലും ബാക്കിയുണ്ടാവണമെന്നു നിർബന്ധമുണ്ടായിരുന്ന കാലത്ത് വിശ്വവിഖ്യാതമായ ഒരാടുണ്ടായത് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലാണ്.
Diese Geschichte stammt aus der September 01, 2021-Ausgabe von Bashaposhini.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 01, 2021-Ausgabe von Bashaposhini.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചാരുകസേരയും പടിഞ്ഞാറെച്ചിറയും
പ്രപഞ്ചം ഇരുണ്ടാൽനക്ഷത്രവെട്ടത്തിന്റെ നേർമ പുതച്ച് ചിറ ഉറങ്ങും. തൊലിയിൽ ഓളമനക്കി,ആനയുറങ്ങുന്നതുപോലെ നിങ്ങൾ കരുതു അത്ര ബോധം കെട്ടുറങ്ങുകയല്ല ഞാനെന്നാണു ചർമതരംഗത്തിലെ ആനയുടെ സന്ദേശം: ചിറയുടെയും.
തോമസ് ജോസഫ് കഥയുടെ അമേയ തീരങ്ങളിൽ
നിത്യഅധികാരകേന്ദ്രങ്ങളും പ്രത്യക്ഷത്തിൽ പ്രതിദ്വന്ദികളുമായ ദൈ വവും സാത്താനും തുല്യരീതിയിൽ ശക്തിഹീനരായി പ്രത്യക്ഷപ്പെടു ന്ന, എന്നാൽ അസാധ്യമായ ഒരു ഹാസ്യത്തിനു നിറക്കൂട്ടു ചേർക്കുന്ന, ഒരു ഭാവനാപ്രപഞ്ചം ഈ കഥാകാരൻ കൊണ്ടുനടന്നു. ഈയിടെ അന്തരിച്ച തോമസ് ജോസഫിന്റെ കഥാലോകത്തെപ്പറ്റി.
മോക്ഷത്തിലേക്കുള്ള ഗോപുരവാതിൽ
സ്വപ്നത്തിലെ കാലത്തിന് ഉണർന്നിരിക്കുമ്പോഴുള്ള അനുഭവലോക ത്തിലെ കാലവുമായി ബന്ധമൊന്നുമില്ലെന്നു നമുക്കറിയാം. നീണ്ട കാ ലത്തെ അനുഭവം സ്വപ്നത്തിൽ ചിലപ്പോൾ ഒരു നിമിഷത്തിനകം സംഭ വിക്കുന്നു. ഒരു നിമിഷത്തിലെ ലോകാനുഭവം സ്വപ്നത്തിൽ യഥേഷ്ടം നീളുകയും ചെയ്യുന്നു. സ്വപ്നം ഭാവികാലത്തിലേക്കു ബഹുദൂരം ച ല്ലുന്നതും പതിവാണ്.
സ്വപ്നം കൊണ്ടാരു സിനിമ
സ്നേഹപൂർവം
കട്ടൻചായ കഥ പറയാൻ തുടങ്ങും മുൻപ്...
കവിത
അയ്യപ്പപ്പണിക്കരോട്
സാറേ, സാറേ, ഒന്നു നിന്നാട്ടെഎന്താണ്?
പരുന്ത്
ഇംഗ്ലിഷ് കവിയും ജസ്വിറ്റ് പുരോഹിതനുമായ ജറാർഡ് മാൻലി ഹോപ്കിൻസ് (1844-1889) മരണാനന്തരമാണ് വിക്ടോറിയൻ കവികളുടെ നേതൃസ്ഥാനത്ത് അടയാളപ്പെടുത്തപ്പെട്ടത്. സ്പ്രിങ് റി ഥം എന്ന രചനാസങ്കേതത്തിൽ എഴുതപ്പെട്ട ദ് വിൻ ഡോവർ എന്ന കവിതയുടെ പരിഭാഷയാണിത്. 1877 ൽ എഴുതപ്പെട്ടെങ്കിലും 1918 ൽ ആണ് കവിത പ്രസിദ്ധീകരിച്ചത്.