ശീർഷകത്തിൽ നിന്നുതന്നെ തുടങ്ങട്ടെ, എം.കൃഷ്ണൻ നായർ സിംഹത്തിന്റെ പേര്' എന്നാണ് തന്റെ പുസ്തകത്തിന് എസ്.ഭാസുരചന്ദ്രൻ കൊടുത്തിരിക്കുന്ന നാമധേയം. വിശദീകരണം ആവശ്യമില്ലാത്തവിധം സുവ്യക്ത മാണ് ഈ സംജ്ഞ. ഏറെ ആലോചിച്ച ശേഷം ഇട്ട അഭിധാനമാണ് ഇതെന്നു തീർച്ച. എന്തേ ഇങ്ങനെയൊരു പേരു നൽകാൻ
ഉത്തരം ഗ്രന്ഥകാരൻ തന്നെ ആമുഖത്തിൽ കുറിച്ചിട്ടുണ്ട്. “മലയാള സാഹിത്യവിമർശനത്തിലെ ആദ്യത്തെയും അവസാനത്തെയും സമ്പൂർണ്ണ വയലൻസാണ് പ്രൊഫ.എം.കൃഷ്ണൻ നായർ. അപ്പോൾ സ്വപ്ലമൊന്നു മാറ്റിപ്പറഞ്ഞാൽ എം.കൃഷ്ണൻ നായർ വയലൻസിന്റെ പേര് എന്നാകും. വയലൻസിനും സിംഹത്തിനും തമ്മിൽ പ്രഗാഢമായ ബന്ധമുണ്ടല്ലോ. പോരെങ്കിൽ മൃഗരാജനുമാണ് സിംഹം. എല്ലാ അർത്ഥത്തിലും തലയെടുപ്പുള്ള മൃഗം. നിരൂപണരംഗത്തെ തലയെടുപ്പിനെ ദ്യോതിപ്പിക്കാൻ സിംഹത്തെക്കാൾ നല്ല കാല്പനിക പ്രയോഗമില്ല. അതിനാൽ സ്വന്തം പുസ്തകം കൊണ്ടു എം. കൃഷ്ണൻ നായരുടെ പ്രിയ ശിഷ്യൻ എന്ത് ഉദ്ദേശിച്ചുവോ അത് നിഷ്പ്രയാസം നേടിയെടുക്കാൻ പ്രസ്തുത തലക്കെട്ടിലൂടെ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. ജീവിതകാലം മുഴുവൻ ഏകാന്തത ശ്വസിക്കുകയും ഏകാന്തത തന്നെ നിശ്വസിക്കുകയും ചെയ്യുക എന്നതാണ് മൃഗരാജന്റെ ജാതകം. അതു സംഭവിച്ചു എം.കൃഷ്ണൻ നായരിലും. ദാരുണമായൊരു സത്യസന്ധതയുണ്ട് അതിൽ.'' എന്നും മറ്റൊരിടത്ത് പുസ്തകരചയിതാവ് കൂട്ടിച്ചേർത്തിരിക്കുന്നു.
هذه القصة مأخوذة من طبعة May 21, 2023 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 21, 2023 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം
മനസ്സിലെ മാലിന്യങ്ങൾ യോഗ കൊണ്ട് നീക്കാം
അവതാരിക
മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും
കളിക്കളം
സ്നാനസ്ഥലികൾ
വായന
ഒരു വേർപാടിന്റെ വേദനയിൽ
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 13 വർഷം ഞങ്ങൾക്കൊപ്പം ഒരു കുടുംബാംഗത്തെ പോലെ ജീവിച്ച കൊക്കോ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തു പോയത്. മനുഷ്യരുടേത് മരണവും മൃഗങ്ങളുടേത് ചാകലും എന്നാണല്ലോ പറയുന്നത്.
രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും
രാഷ്ട്രീയം
കയർ വ്യവസായം അരമുഴം കയറിലേക്ക്
നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.