ജീവരക്തംകൊണ്ട് പുതുഭാരതചരിത്രം രചിച്ച ധീരവനിത ഇന്ദിരാജി പറഞ്ഞു "ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരു പക്ഷെ നാളെ ഉണ്ടായെന്നു വരില്ല. എങ്കിലും എന്റെ മരണം വരെ, എന്റെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിനു വേണ്ടി കർമ്മനിരതയായിരിക്കും.എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജ്വസ്വലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇനി രാജ്യസേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളുന്നു. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചാലനാത്മകവും ആ ക്കാൻ ഞാൻ സംഭാവന ചെയ്യും. ഇന്ദിരാജിയുടെ രക്തത്തുള്ളികളാൽ വിഭാവനം ചെയ്ത ആധുനിക ഭാരതം ഇന്ന് മരിച്ചു കൊണ്ടിരുക്കയാണ്. അതിന് പ്രണവായു കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് കൊച്ചുമകൻ രാഹുൽ.
ഇന്ത്യയിലങ്ങോളമിങ്ങോളം തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് അദ്ദേഹം ഇന്ത്യൻ ജനതയുടെ വികാരവിചാ രങ്ങൾ ഒപ്പിയെടുത്തു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഭൂരിപക്ഷസമൂഹത്തെ മുന്നിൽ എത്തിക്കാൻ കൂടിയാണ് അദ്ദേഹം യാത്ര നടത്തിയത്. ന്യായ് യാത്രയ്ക്കിടെ ബീഹാറിൽ നടന്ന മഹാസഖ്യത്തിന്റെ മഹാറാലിയും മുംബൈ ശിവാജി പാർക്കിൽ ബി ജെ പി യെ ഭീതിയിലാഴ്ത്തിയ ന്യായ് യാത്രയുടെ സമാപന റാലിയും ഏറെ പ്രതീക്ഷ നൽകുന്നു. ഇന്ത്യാ മുന്നണിയിലെ ഒട്ടുമിക്ക നേതാക്കളും പരിപാടിയിൽ സന്നിതരായതും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പകടിപ്പിച്ചതും ശ്രദ്ധേയമാണ്. 2019ൽ നിന്ന് വ്യത്യസ് തായി വ്യക്തമായ ആസൂത്രണത്തിലൂടെയും ശക്തമായ നേതൃത്വത്തോടെയുമാണ് ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഇന്ത്യാ മുന്നണിയുടെ സീറ്റുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ ഏറെ ആശ്വാസകരമാണ്. കോൺഗ്രസ് സ്ഥാനാർഥികളെ ഏറെക്കുറെ തീരുമാനിക്കുകയും പ്രചരണപ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്തു.
هذه القصة مأخوذة من طبعة April 21, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 21, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം