ആ പഴയ വീട്ടിൽ അച്ഛനും അമ്മയും എട്ടു മക്കളുമായിരുന്നു താമസിച്ചിരുന്നത്. കഷ്ടി ച്ച് ഒരേക്കർ സ്ഥലം. അഞ്ചാറു പശുക്കൾ. ഇത്രയു മായിരുന്നു അവരുടെ സമ്പാദ്യം. എല്ലാവരും ചേർന്ന് പശുക്കളെ പൊന്നുപോലെ നോക്കും. പാലും മോരും വിൽക്കും. ചാണകവും ഗോമൂത്രവും വളമാക്കി കപ്പയും വാഴയും കാച്ചിലും ചേമ്പും ചീരയുമൊക്കെ കൃഷി ചെയ്യും.
കുട്ടികളെ പഠിപ്പിക്കണം, വീട്ടുചെലവുകൾ നടത്തണം, മരുന്നിനും മന്ത്രത്തിനും പണം വേണം. ഏക വരുമാന മാർഗം പശുക്കളായിരുന്നു. കാമധേനുക്കളുടെ കാരുണ്യത്തിൽ ആ കുടുംബചക്രം തിരിഞ്ഞു. പാലും വെണ്ണയും പഴങ്കഞ്ഞിയും പകർന്നു നൽകിയ കരു ത്തിൽ കുട്ടികൾ വളർന്നു, കഷ്ടപ്പെട്ടു പഠിച്ചു. രാവിലെ അവർ എട്ടു പേരും മൈലുകൾ അകലെയുള്ള സ്കൂളിലേക്ക് പുറപ്പെടും. അവരുടെ കയ്യിൽ പുസ്തകങ്ങൾ മാത്രമല്ല, പാൽക്കുപ്പികളും ഉണ്ടായിരുന്നു. വഴിയിലെ ചായക്കടകളിൽ പാൽ കൊടുത്തിട്ട് അവർ സ്കൂളിലെത്തുമ്പോഴേക്കും നേരം വൈകിയിരിക്കും. സ്കൂളിൽ നിന്നു മടങ്ങുന്ന വഴി കുട്ടികൾ പാൽ കുപ്പികൾ തിരികെ വാങ്ങും.
هذه القصة مأخوذة من طبعة April 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ