മാംസാഹാരത്തെക്കാൾ മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവരായിരുന്നു മലയാളികൾ. ഋതുഭേദമനുസരിച്ച് വയൽമീനും പുഴമീനും കടൽമീനും ഉണക്കമീനും ഇവിടെ സുലഭമായിരുന്നു. ഇക്കൂട്ടത്തിലേക്ക് വരവു മീനും വളർത്തുമീനും കൂട്ടിച്ചേർത്തിട്ട് കാലമേറെയായില്ല. പണ്ടു വിശേഷാവസരങ്ങളിൽ മാത്രമാണ് മാംസവിഭവങ്ങൾ കഴിച്ചിരുന്നത്. കാലം മാറിയതോടെ കോൾഡ് സ്റ്റോറേജുകളും ചിക്കൻ സ്റ്റാളുകളും ബ്രോയിലർ വൈവിധ്യമാർന്ന മാംസഭക്ഷണങ്ങളുമായി റെഡി ടു ഈറ്റ് പാർലറുകളും നാടെങ്ങും പ്രചാരത്തിലായി.
തുലാമാസം അയലയും മത്തിയും നെത്തോലിയും കാരൽക്കുറിശ്ശിയുമൊക്കെ സമൃദ്ധമായി ലഭിക്കുന്ന കാലമായിരുന്നു. മറ്റു മത്സ്യങ്ങളും സുലഭമായിരുന്നെങ്കിലും ഗ്രാമീണർക്കു പ്രിയങ്കരം ഇവയൊക്കെയായിരുന്നു. വറുത്തും തോരനായും കറിവച്ചുമൊക്കെ കഴിക്കാൻ മെച്ചം അയലയും മത്തിയും തന്നെ. ചെറിയ മത്തിയും അയലയും പച്ചമുളക് അല്ലെങ്കിൽ കാന്താരി, ചുവന്നുള്ളി, കറിവേപ്പില, തേങ്ങ ഇവ ചേർത്താണ് തോരൻ അഥവാ മീൻപീര അതുമല്ലെങ്കിൽ മീൻ പറ്റിച്ചത് ഉണ്ടാക്കുന്നത്. അതുപോലെതന്നെ നെത്തോലി അഥവാ ചൂടയും. വലിയ അയലയും മത്തിയും കഷണങ്ങളാക്കി കുടമ്പുളിയിട്ടു വറ്റൽമുളകും വെളിച്ചെണ്ണയും ചേർത്ത് ചാറുകറിയാക്കുന്നു. ഇവയ്ക്കൊപ്പമുള്ള മെയിൻ ഡിഷ് ദക്ഷിണ, മധ്യ കേരളത്തിൽ മരച്ചീനി തന്നെയായിരുന്നു.
هذه القصة مأخوذة من طبعة October 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ