ഭിന്നശേഷിയുള്ള കുട്ടികളെ എവിടെ കണ്ടാലും ഞാൻ അടുത്തു ചെല്ലും, അവരുടെ മാതാപിതാക്കളോടു സംസാരിക്കും. കുട്ടികളെക്കുറിച്ചു ചോദിച്ചറിയാൻ ശ്രമിക്കും. ചില മാതാപിതാക്കൾക്ക് അത് ഇഷ്ടമായെന്നു വരില്ല. അവർ രൂക്ഷമായി പ്രതികരിക്കും. അപ്പോൾ ശാന്തമായി ഞാൻ അവരോടു പറയും, ഇതുപോലെയുള്ള രണ്ടു മക്കളുടെ അമ്മയാണു ഞാൻ. ഇങ്ങനെ പലതും ചോദിച്ചറിയുന്നത്, നിങ്ങളുടെ കുട്ടിക്ക് ഉപകാരപ്രദമാകുന്ന എന്തെങ്കിലും അറിവുകൾ എന്റെ അനുഭവത്തിൽനിന്നു തരാൻ പറ്റിയെങ്കിലോ എന്ന ചിന്തയിലാണ്. പിന്നെ, എന്റെ മക്കൾക്ക് ഉപകാരപ്രദമാകുന്ന എന്തെങ്കിലും അറിവുകൾ നിങ്ങളുടെ അടുത്തു നിന്നു കിട്ടിയെങ്കിലോ എന്ന പ്രതീക്ഷയുമുണ്ട്. നമ്മളൊക്കെ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരല്ലേ? അതോടെ അവരുടെ മനോഭാവം മാറും. നമ്മൾ ഒറ്റക്കെട്ടാണ് എന്ന ഭാവത്തിൽ സ്നേഹത്തോടെയും സൗഹൃദത്തോടെയും സംഭാഷണം തുടരും. അങ്ങനെ കിട്ടിയ അനേകം സൗഹൃദങ്ങളുടെ തണലിലാണ് ഇന്നു ഞാൻ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
هذه القصة مأخوذة من طبعة January 27,2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 27,2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.