വടക്കൻ പാട്ടിൽ തച്ചോളി ഒതേനനെ പറ്റി പറയുന്ന ഭാഗത്ത് മലയാളികൾക്കൊക്കെ പരിചിതമായ രണ്ടു വരികളുണ്ട് "
കൊണ്ട് നടന്നതും നീയേ ചാപ്പാ...
കൊണ്ടായ് കൊല്ലിച്ചതും നീയേ ചാപ്പാ...'
സോഷ്യൽമീഡിയ വഴി വെറും സാധാരണക്കാർ അതിവേഗം സെലിബ്രിറ്റികൾ ആകുന്നതും ചിലപ്പോൾ അവർ അതിലും വേഗത്തിൽ താഴേക്ക് പതിക്കുന്നതും കാണുമ്പോൾ ഈ വരികളാണ് ഓർമ വരുന്നത്.
هذه القصة مأخوذة من طبعة June 12, 2021 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 12, 2021 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എൻജിനിൽ വെള്ളം കയറിയാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി. ഈ ലക്കം ജോൺസൺ ഇ. സഖറിയ എസിഡി മോട്ടോഴ്സ്, അടിച്ചിറ, കോട്ടയം
വൃക്ക രോഗങ്ങൾ ഓമന മൃഗങ്ങളുടെ മരണ വാറണ്ട് ആണോ?
അരുമമൃഗങ്ങൾക്കായുള്ള ഡയാലിസിസ് സംവിധാനത്തെ കുറിച്ചറിയാം
ഞാൻ രചിച്ച ആരണ്യകം
അറുപതുകാരിയായ ജയശ്രീ അറിയപ്പെടുന്നതു തന്നെ 'വീട്ടിൽ കാടുള്ള ആൾ' എന്ന പേരിലാണ്. ആ കാടിന്റെ പൊരുളറിയാം
"ടർബോ' വൈബിൽ അഞ്ജന
മമ്മൂട്ടി നായകനാകുന്ന ടർബോയിൽ പ്രധാന വേഷത്തിൽ എത്തിയതിന്റെ ത്രില്ലിലാണ് അഞ്ജന ജയപ്രകാശ്
രയീശന്റെയും ദിവ്യയുടെയും ഹൃദയഹാരിയായ ജീവിതകഥ
ഹൃദയഹാരിയായ ജീവിതവിശേഷങ്ങൾ പങ്കുവച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാളും ദിവ്യ വിശ്വനാഥും
നെഞ്ചോടു ചേർത്തു പറയാം ഒറ്റയ്ക്കല്ല
അവിവാഹിതരായ ആ അമ്മമാരോട് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ....കുറ്റപ്പെടുത്തലിനും കല്ലേറിനും വിട്ടുകൊടുക്കാതെ രക്ഷിതാക്കൾ ചേർത്തു പിടിച്ചിരുന്നെങ്കിൽ...അവരൊന്നും ഇങ്ങനെ ഒറ്റയ്ക്കു പൊള്ളേണ്ടി വരില്ലായിരുന്നു.
Wedding Just like a WOW!
മകളുടെ വിവാഹം അതിമനോഹരമാക്കി മാറ്റിയ വിശേഷങ്ങളുമായി പാർവതിയും പ്രസീതയും ശോഭ കുഞ്ചനും
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി