Manorama Weekly Magazine - May 01, 2021
Manorama Weekly Magazine - May 01, 2021
Go Unlimited with Magzter GOLD
Read Manorama Weekly along with 8,500+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Manorama Weekly
1 Year $4.99
Buy this issue $0.99
In this issue
Weekly will feature special columns including 'Shubhachinthakal', 'Kadhakoottu', a column by Thomas Jacob
വിളംബരത്തിനു ശിവകുമാർ
ഇക്കുറി രാമനില്ല, പകരമെത്തുന്നത് തലയെടുപ്പിൽ ഒട്ടും പിന്നിലല്ലാത്ത എറണാകുളം ശിവകുമാർ. ശിവകുമാറിനിത് കന്നിനിയോഗം.
1 min
കേൾക്കൂ, കേൾക്കൂ
ബോൺസായി
1 min
തലയെടുപ്പോടെ പൂരം
കോവിഡ് നിയന്ത്രണത്തോടെയാണ് ഇത്തവണ തൃശൂർ പൂരം വരുന്നത്. പൂരം കാണാനെത്തുന്നവർക്കു വാക്സിൻ എടുത്ത രേഖയോ കോവിഡ് പരിശോധനാ രേഖയോ വേണം. നിയന്ത്രണത്തിനിടയിലും പൂരത്തിനായി ഒരുങ്ങുന്നതു എല്ലാ പ്രൗഢിയോടും കൂടിയാണ്. മേളവും വെടിക്കെട്ടുമെല്ലാം നിയന്ത്രണത്തിനു വിധേയമായി നടത്തും. കഴിഞ്ഞ തവണ പൂരം ചടങ്ങു മാത്രമായിരുന്നു. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരച്ചടങ്ങുകൾ കാണാൻ ലക്ഷങ്ങളാണ് ഒഴുകിയെത്താറ്. പൂരം നടക്കാതെ പോയതു പൂരപ്രേമികൾക്കു തീരാവേദനയായിരുന്നു. ഇത്തവണ അതെല്ലാം മറികടന്നാണ് പൂരം ഒരുങ്ങുന്നത്.
1 min
കാന്താ, ഞാനും വരാം...ഊണൊന്നു കാലമാകട്ടെ...
വീണ്ടുമെത്തി പൂരം. ആനയും അമ്പാരിയും കുടമാറ്റവും മേളപ്പെരുമയും ഒരിക്കൽക്കൂടി വന്നെത്തുകയാണ്. വടക്കുന്നാഥന്റെ തിരുമുറ്റത്ത് മാത്രമല്ല, ഓരോ തൃശൂർകാരന്റെയും വീട്ടിലെ അടുക്കളയിലും കാണാം മറ്റൊരു ചെറിയ (വലിയ) പൂരം. ഉണ്ണിയപ്പവും വട്ടേപ്പവും ഒരുക്കലാണ് തലേനാളിലെ അടുക്കളപ്പണികളിൽ പ്രധാനം. പിറ്റേന്നെത്തുന്ന വർക്ക് കൊടുക്കാനുള്ള പൂര മധുരമാണിത്. വൈകിട്ട് നഗരത്തിൽ ഒന്ന് നടന്നാൽ മതി; തേങ്ങാക്കൊത്തു മൊരിയുന്നതിന്റെയും നല്ല കള്ള് വട്ടേപ്പത്തിന്റെയുമെല്ലാം കൊതിപ്പിക്കുന്ന മണം തേടിയെത്തും.
1 min
പുരം വെടിക്കെട്ടുമേളംതന്നെ
തൃശൂർ പൂരം വെടിക്കെട്ടു മറ്റു വെടിക്കെട്ടുപോലെ വെറുതെ കരിമരുന്നു നിറച്ചു കൊളുത്തലല്ല. അതു ചിട്ടപ്പെടുത്തിയതു മേളവുമായി അടുത്ത ബന്ധമുള്ള ഏതോ കലാകാരൻ തന്നെയാണ്. മേളത്തിനൊരു ക്രമമുണ്ട്. പിരമിഡ് പോലെ താഴെ നിന്നു കൊട്ടി മുകളിലേക്കു കയറുംതോറും നേർത്തുവരികയും അവസാനം ഒരു ബിന്ദുവിൽ കലാശിക്കുകയും ചെയ്യുന്നതാണത്. വെടിക്കെട്ടും അതുപോലെയാണ്.
1 min
പൂരം കാണേണ്ടത് ഇങ്ങനെ
രാവിലെ ഏഴര മുതൽ മുതൽ പിറ്റേ ദിവസം ഉച്ചവരെയാണ് പൂരക്കാഴ്ച.
1 min
ദേ, ഒന്നുകണ്ണാടി നോക്കിയേ.
മഞ്ജുവിന്റെ മുഖത്തെ ആ നൂറുവാട്ട് ചിരി നമുക്കുമെടുത്ത് ഫിറ്റ് ചെയ്യാം. കണ്ണുകളിലെ തിളക്കവും.
1 min
പൂരമാണ് താരം അങ്ങട് തൊടങ്ങുവല്ലേ...
മലയാളിയുടെ മനസ്സിൽ താരപദവിയാണ് തൃശൂർ പൂരത്തിന് ആ താരത്തെക്കുറിച്ച് തൃശൂരിലെ താരങ്ങൾക്ക് പറയാനേറെയുണ്ട്. കണ്ടാൽ മതിയാവാത്ത പൂരം പറഞ്ഞാൽ തീരില്ലെങ്കിലും...
1 min
ചിക്കൻ മക്കറോണി
റമസാൻ പാചകം
1 min
കനൽവഴികൾ കടന്ന് വിജയതീരത്ത്...
ഓലക്കുടിലിൽനിന്നു റാഞ്ചിയിലെ അസിസ്റ്റന്റ് പ്രഫസറിലേക്കുള്ള രഞ്ജിത്തിന്റെ യാത്ര കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു.
1 min
Manorama Weekly Magazine Description:
Publisher: Malayala Manorama
Category: Entertainment
Language: Malayalam
Frequency: Weekly
E weekly is the online edition of the Manorma weekly which is the largest circulated Weekly magazine in India. Manorama weekly is a household name and it is Kerala's best family entertainment magazine. Serialized novels, Cartoons, Jokes, Utility columns and stories comprise the content mix of the magazine. It is a companion of teenagers and entertain the readers with interesting stories. Subscribe to the Digital edition of Weekly @ $4.99 for one year.
- Cancel Anytime [ No Commitments ]
- Digital Only