'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
Keralasabdam|April 16-30, 2024
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടന്റ്
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ

ലോക്സഭയിൽ തനിച്ച് 370 സീറ്റുകൾ, മുന്നണിയായി 400 ലേറെ ഇങ്ങനെയൊരു ലക്ഷ്യം നരേന്ദ്ര മോദി പ്രഖ്യാപിച്ചത് വലിയ പ്രതീക്ഷ നൽകി പ്രവർത്തകരെ ആവേശഭരിതരാക്കുന്നതിനും എതിരാളികളുടെ ആവേശഭരിതരാക്കുന്നതിനും വേണ്ടി മാത്രമായിരുന്നില്ലെന്ന് പലർക്കും മനസ്സിലായത്, "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ബി.ജെ.പി അജണ്ട പഠിക്കാനുള്ള മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചപ്പോഴാണ്. നിർണ്ണായകമായ പല ഭരണഘടനാ ഭേദഗതികളും ആവശ്യമായി വരുന്ന "ഭാരത്' എന്ന സങ്കൽപ്പത്തിലേക്ക് ഇന്ത്യയെ മാറ്റിത്തീർക്കുന്നതായിരുന്നു 400 സീറ്റിന്റെ ലക്ഷ്യം എന്നു വിലയിരുത്തപ്പെട്ടു.

2019 ൽ 437 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പിക്ക് 303 എണ്ണം നേടാനായിരുന്നു. എൻ.ഡി.എയ്ക്ക് മൊത്തം ലഭിച്ചതാകട്ടെ 353 സീറ്റും. ഇതിൽ ഗുജറാത്ത്(26), ഹരിയാന(10), ഹിമാചൽപ്രദേശ്(4), ഡെൽഹി(7), ഉത്തരാഖണ്ഡ്(5) എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി തനിച്ച് മുഴുവൻ സീറ്റുകളിലും വിജയിക്കുകയുണ്ടായി. എഴുപതോളം സീറ്റുകൾ ലഭിച്ചാലേ മോദി പ്രഖ്യാപിച്ച സീറ്റെണ്ണം 2024 ൽ ബി.ജെ.പിക്കും എൻ.ഡി.എൻ.ഡി.എയ്ക്കും കൈവരിക്കാനാവൂ.

അതിന് കഴിയുമോ എന്നതാണ് ഈ തെരഞ്ഞടുപ്പിലെ പ്രസക്തമായ ചോദ്യം. കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം തകർന്നടിഞ്ഞു എന്ന പ്രതീതി സൃഷ്ടിക്കുവാൻ ബി.ജെ.പി- ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങളും അവരെ പിന്തുണയ്ക്കന്ന മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യാ സഖ്യത്തിന് മിക്ക സംസ്ഥാനങ്ങളിലും സീറ്റ് വിഭജനത്തിൽ ധാരണയിലെത്താൻ കഴിഞ്ഞതോടെ 2019 ലേതിനേക്കാൾ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് മുന്നോട്ടുപോകുവാൻ കഴിയുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ അത് 272 എന്ന അക്കത്തിലേക്ക് എത്തുമെന്ന് ഉറപ്പുപറയാൻ കഴിയില്ല.

Bu hikaye Keralasabdam dergisinin April 16-30, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Keralasabdam dergisinin April 16-30, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KERALASABDAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
Keralasabdam

ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ

നേരിന് നേരേ ...

time-read
3 dak  |
April 16-30, 2024
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
Keralasabdam

'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ

തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.

time-read
4 dak  |
April 16-30, 2024
ആരാണ് മുഖ്യശത്രു?
Keralasabdam

ആരാണ് മുഖ്യശത്രു?

1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.

time-read
3 dak  |
April 16-30, 2024
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
Keralasabdam

താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ

സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു

time-read
7 dak  |
June 01-15, 2023
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
Keralasabdam

പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും

തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.

time-read
4 dak  |
June 01-15, 2023
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
Keralasabdam

സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?

തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.

time-read
2 dak  |
June 01-15, 2023
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
Keralasabdam

അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?

കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?

time-read
5 dak  |
May 1-15, 2023
ഇന്ത്യൻ സർക്കസിന്റെ കുലപതി
Keralasabdam

ഇന്ത്യൻ സർക്കസിന്റെ കുലപതി

ജെമിനി ശങ്കരേട്ടൻ വിടവാങ്ങിയപ്പോൾ

time-read
3 dak  |
May 1-15, 2023
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
Keralasabdam

പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി

സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ

time-read
3 dak  |
May 1-15, 2023
കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?
Keralasabdam

കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?

കർണാടകത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ

time-read
2 dak  |
May 1-15, 2023