രാഷ്ട്രീയത്തിലെ ശത്രുക്കൾ പോലും അംഗീകരിക്കുന്ന സുതാര്യവും സത്യസന്ധവുമായ പൊതു പ്രവർത്തന മാണ് കേന്ദ്രമന്ത്രി വി മുരളീധരന്റേത്. തലശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ ആരംഭിച്ച എ.ബി.വി.പി പ്രവർത്തനം മുതൽ അങ്ങ് ബ്രസീലിലെ ജി20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം വരെ എത്തിനിൽക്കുന്ന മുരളീധരന്റെ യാത്ര ഈ പൊതുപ്രവർത്തകന്റെ യശസ്സ് വർദ്ധിപ്പിച്ചിട്ടേയുള്ളു. കോംപ്രമൈസ് പൊളിറ്റിക്സിനോട് ഒരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറാകാത്ത മുരളീധരൻ രാഷ്ട്രീയത്തിലെ ഷോ പൊ ളിറ്റീഷ്യനല്ല. അഞ്ച് വർഷം മുമ്പ് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായി 74 ബി സൗത്ത് ബ്ലോക്ക് ഓഫീസിൽ എത്തിയ കേരളത്തിൽ നിന്നുള്ള ഈ ബി.ജെ.പി നേതാവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വിശ്വാസം കാത്ത് സൂക്ഷിക്കാൻ അഞ്ച് വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ വി. മുരളീധരൻ കലാകൗമുദിയോട് സംസാരിക്കുന്നു.
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ കീഴിലെ അഞ്ച് വർഷങ്ങൾ എങ്ങനെ വിലയിരുത്താം?
2014ൽ അധികാരത്തിലെത്തിയ ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയാണ് രണ്ടാം മോദി സർക്കാർ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇത്രയധികം നേട്ടങ്ങൾ കൈവരിക്കാനായ ഒരു സർക്കാരും ഇന്ത്യയിലുണ്ടായിട്ടില്ല. സബ്കാ സാത്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യ വുമായി സമഗ്രവും വികസനോന്മുഖവും അഴിമതിരഹി തവുമായ സമീപനത്തിലൂടെ ഭരണ രംഗത്ത് അടിസ്ഥാനപരമായ മാറ്റമാണ് നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയത്. സമൂഹത്തിലെ അവസാനത്തെ വ്യ ക്തിക്കും സേവനങ്ങളും പദ്ധതികളും എത്തിയെന്ന് ഉറ പ്പാക്കുന്ന നടപടികളാണ് നരേന്ദ്ര മോദി സർക്കാരിൽ നിന്നുണ്ടായത്.
കഴിഞ്ഞ അഞ്ച് വർഷം നരേന്ദ്ര മോദി സർക്കാർ സാധാരണ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണ്?
Bu hikaye Kalakaumudi dergisinin March 24, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin March 24, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം