വലിയ വെല്ലുവിളികളുടെ നാളെകളാണ് മുന്നിലുള്ളത്. പൂർണമായും ജൈവമനുഷ്യരായിരുന്ന നമ്മൾ നോക്കി നിന്ന നേരംകൊണ്ട് അജൈവമനുഷ്യരാവുന്ന ദിനങ്ങളിലാണ് മനുഷ്യകുലം. നിർമ്മിത ബുദ്ധിയും സാങ്കേതിക മികവും മനുഷ്യനെ സൈബോർഗ് യുഗത്തിലേക്ക് വലിച്ചടുപ്പിക്കുകയാണ്. എന്താണ് നമുക്ക് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനു മുൻപേ നമ്മൾ മാറിക്കൊണ്ടിരിക്കുന്നു. യുവാൽ ഹരാരി എന്ന ഇസ്രായേൽ ചരിത്രകാരനും ഹാർവെയും മുൻ നോഹ ഡോണ മനുഷ്യകുലത്തിന്റെ പരമ്പരാഗതമായ സ്വപ്നങ്ങളെ ദുസ്വപ്നങ്ങൾ ആക്കി മാറ്റുകയാണോ. അതോ സ്വപ്നലോകത്തു കണ്ടിരുന്ന അസാധ്യമായ ഭ്രമകല്പനകളിലേക്കു മനുഷ്യൻ എത്തിച്ചേരുകയാണോ? മനുഷ്യരാവണം... എന്ന് പാടുന്ന നമ്മൾ അജൈവ മനുഷ്യരായിക്കൊണ്ടിരിക്കുന്നു. അതാണ് സൈബോർഗ്
സൈബോർഗ് മാനിഫെസ്റ്റോയിൽ, മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം ഡോണ മുന്നോട്ടു വക്കുന്നു. മനുഷ്യന്റെ അസാധാരണത്വത്തിന്റെയും ശ്രേഷ്ഠതയുടെയും സങ്കൽപ്പങ്ങളെ നിരാകരിക്കുകയും അത് കൂടാതെ മനുഷ്യൻ മകുടമാണെന്ന് ധാരണ പൊളിച്ചെഴുതുകയും ചെയ്തു. 19-ാ നൂറ്റാണ്ടിൽ ചാൾസ് ഡാർവിന്റെ ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചതിന് ശേഷം ജീവജാലങ്ങൾ തമ്മിലുള്ള ജൈവബന്ധം മനസിലായതോടുകൂടി, ജീവി വർഗങ്ങളെ കോർത്തിണക്കുന്ന ഒരു യുഗം ആരംഭിച്ചു എന്ന് പറയാം. അത് മാത്രമല്ല വ്യാവസായിക വിപ്ലവം വന്നതോടെ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളും യന്ത്രവൽ ക്കരിക്കപ്പെട്ടു. യന്ത്രങ്ങളിലുള്ള മനുഷ്യന്റെ ആശ്രിതത്വം കുതിച്ചുയർന്നപ്പോൾ, യന്ത്രങ്ങൾ ഒരാൾ മനുഷ്യനായി രിക്കുന്നതിന്റെ അവിഭാജ്യ ഘടകമായി മാറി. അങ്ങ ഈ യന്ത്രങ്ങൾ എവിടെ അവസാനിക്കുമെന്നും മനുഷ്യർ എവിടെ തുടങ്ങണമെന്നും തീരുമാനിക്കാൻ പ്രയാസമായ ഒരു പുതിയ യുഗം ആരംഭിച്ചത് കഴിഞ്ഞ ചില പതിറ്റാണ്ടുകൾ കൊണ്ടാണ്. ഈ യന്ത്രങ്ങൾ
മനുഷ്യ പ്രകൃതിയിൽ നുഴഞ്ഞുകയറുകയും അതുമായി ഇഴചേർന്ന് ജൈവവും അജൈവവും തമ്മിലുള്ള അതി രുകൾ കൂടുതൽ കൂടുതൽ അവ്യക്തമായി. മനുഷ്യൻ യന്ത്രങ്ങളിൽ നിന്നും വേർപെടുത്താൻ കഴിയാത്ത ഒരു സൈബോർഗ് ആയി മാറിക്കൊണ്ടിരിക്കുന്നു.
സൈബോർഗ് എന്ന പദം സൈബർനെറ്റിക് ഓർ ഗാനിസം' എന്നതിന്റെ ഒരു ചുരുക്കപ്പേരാണ്. ജീവശാ സ്ത്രവും സാങ്കേതികവിദ്യയും അവിഭാജ്യമായി പ്രവർ ത്തിക്കുന്ന ഒരു സംവിധാനമായി മനുഷ്യൻ മാറുന്നു.
Bu hikaye Kalakaumudi dergisinin June 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin June 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം