പ്ലസ് ടുവിനു ശേഷം ഉന്നതപഠനത്തിനായി തിരഞ്ഞെടുക്കേണ്ട കോളജുകളും സർവകലാശാലകളും എത്ര തരമെന്നും ഓരോന്നിന്റെയും മെച്ചങ്ങൾ എന്തെല്ലാമെന്നും കഴിഞ്ഞ ലക്കത്തിൽ വായിച്ചല്ലോ.
ഇനി ഓരോ സ്ഥാപനങ്ങളെയും എങ്ങനെയാണു വിലയിരുത്തേണ്ടതെന്നു നോക്കാം.
- റാങ്കിങ്ങും അംഗീകാരവും
തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് ആവശ്യമായ അംഗീ കാരവും അക്രഡിറ്റേഷനും ഉത്തരവാദിത്തപ്പെട്ട സർക്കാ ർ, സർവകലാശാല ഇവയിൽ നിന്നു ലഭിച്ചിട്ടുണ്ടോ എന്ന താകണം പ്രഥമ പരിഗണന പൊതുവെ നമ്മുടെ രാജ്യത്തു രണ്ടുതരത്തിലുള്ള പ്രോഗ്രാമുകളാണു നടക്കുന്നത്. ഒന്ന് പ്രഫഷനൽ പ്രോഗ്രാം. മറ്റൊന്ന് നോൺ പ്രഫഷനൽ പ്രോഗ്രാം പ്രഫഷനൽ പ്രോഗ്രാമുകൾക്ക് അതു നടത്തുന്ന സംസ്ഥാനത്തെ സർക്കാരിന്റെയും സർവകലാശാലകളുടെ അംഗീകാരത്തിനു പുറമേ ദേശീയതലത്തിൽ അവയെ നിയന്ത്രിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡികൾ കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന പ്രഫഷനൽ കോളജുകൾക്കും പ്രഫഷനൽ പ്രോഗ്രാമുകൾക്കും രാജ്യത്ത് അംഗീകാരം ലഭിക്കൂ. ഉദാഹരണത്തിന് നഴ്സിങ്ങാണു പഠിക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരവും ഡിഗ്രി കൊടുക്കുന്ന സർവകലാശാലയുടെ അംഗീകാ രവും കൂടാതെ ആ സംസ്ഥാനത്തെ നഴ്സിങ് കൗൺസിലി ന്റെയും ദേശീയ നഴ്സിങ് കൗൺസിലിന്റെയും അംഗീകാരം കൂടി വേണം. ഇവിടെ ദേശീയ നഴ്സിങ് കൗൺസിൽ എന്ന തു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നഴ്സിങ്ങിനെ നിയന്ത്രിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്