ആർ.എൽ.വി രാമകൃഷ്ണനും മോഹിനിയാ ട്ടത്തിനും പൊതുസമൂഹം നൽകിയ പിന്തുണ അഭൂതപൂർവ്വമാണ്. കലാമണ്ഡലത്തിൽ ആൺ കുട്ടികൾക്കു പ്രവേശനം നൽകുന്ന കാര്യം ചർ ച്ചയ്ക്കു വരുമ്പോഴെല്ലാം മുഖം തിരിച്ചിരുന്നവരും അക്കൂട്ടത്തിലുണ്ട്. എല്ലാവരും രാജിയായ നിലയ്ക്ക് അടുത്ത വർഷം മുതൽ കലാമണ്ഡലത്തിലെ മോഹിനിയാട്ടം പ്രവേശനത്തിൽ ആൺകുട്ടികളെയും ഉൾപ്പെടുത്തണം.
മറ്റൊന്നും ഇനി ആലോചിക്കാനില്ല. ഡോ. രാമകൃഷ്ണനെ പോലെ യുജിസി യോഗ്യതയുള്ള ഒരധ്യാപകനെ കലാമണ്ഡലത്തിന്റെ ഫാക്കൽറ്റിയിൽ ഉൾപ്പെടുത്താൻ ഒരു തടസ്സവുമില്ല. പ്രഗത്ഭ മോഹിനിയാട്ടം നർത്തകികളായ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ.നീന പ്രസാദ് എന്നിവരടങ്ങിയ കലാമണ്ഡലം ഭരണസമിതി ഉചിതമായ തീരുമാനമെടുക്കുമെന്നു വിശ്വസിക്കാം.
This story is from the March 31, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 31, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം
മനസ്സിലെ മാലിന്യങ്ങൾ യോഗ കൊണ്ട് നീക്കാം
അവതാരിക
മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും
കളിക്കളം
സ്നാനസ്ഥലികൾ
വായന
ഒരു വേർപാടിന്റെ വേദനയിൽ
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 13 വർഷം ഞങ്ങൾക്കൊപ്പം ഒരു കുടുംബാംഗത്തെ പോലെ ജീവിച്ച കൊക്കോ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തു പോയത്. മനുഷ്യരുടേത് മരണവും മൃഗങ്ങളുടേത് ചാകലും എന്നാണല്ലോ പറയുന്നത്.
രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും
രാഷ്ട്രീയം
കയർ വ്യവസായം അരമുഴം കയറിലേക്ക്
നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.