വലിയ വെല്ലുവിളികളുടെ നാളെകളാണ് മുന്നിലുള്ളത്. പൂർണമായും ജൈവമനുഷ്യരായിരുന്ന നമ്മൾ നോക്കി നിന്ന നേരംകൊണ്ട് അജൈവമനുഷ്യരാവുന്ന ദിനങ്ങളിലാണ് മനുഷ്യകുലം. നിർമ്മിത ബുദ്ധിയും സാങ്കേതിക മികവും മനുഷ്യനെ സൈബോർഗ് യുഗത്തിലേക്ക് വലിച്ചടുപ്പിക്കുകയാണ്. എന്താണ് നമുക്ക് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനു മുൻപേ നമ്മൾ മാറിക്കൊണ്ടിരിക്കുന്നു. യുവാൽ ഹരാരി എന്ന ഇസ്രായേൽ ചരിത്രകാരനും ഹാർവെയും മുൻ നോഹ ഡോണ മനുഷ്യകുലത്തിന്റെ പരമ്പരാഗതമായ സ്വപ്നങ്ങളെ ദുസ്വപ്നങ്ങൾ ആക്കി മാറ്റുകയാണോ. അതോ സ്വപ്നലോകത്തു കണ്ടിരുന്ന അസാധ്യമായ ഭ്രമകല്പനകളിലേക്കു മനുഷ്യൻ എത്തിച്ചേരുകയാണോ? മനുഷ്യരാവണം... എന്ന് പാടുന്ന നമ്മൾ അജൈവ മനുഷ്യരായിക്കൊണ്ടിരിക്കുന്നു. അതാണ് സൈബോർഗ്
സൈബോർഗ് മാനിഫെസ്റ്റോയിൽ, മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം ഡോണ മുന്നോട്ടു വക്കുന്നു. മനുഷ്യന്റെ അസാധാരണത്വത്തിന്റെയും ശ്രേഷ്ഠതയുടെയും സങ്കൽപ്പങ്ങളെ നിരാകരിക്കുകയും അത് കൂടാതെ മനുഷ്യൻ മകുടമാണെന്ന് ധാരണ പൊളിച്ചെഴുതുകയും ചെയ്തു. 19-ാ നൂറ്റാണ്ടിൽ ചാൾസ് ഡാർവിന്റെ ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചതിന് ശേഷം ജീവജാലങ്ങൾ തമ്മിലുള്ള ജൈവബന്ധം മനസിലായതോടുകൂടി, ജീവി വർഗങ്ങളെ കോർത്തിണക്കുന്ന ഒരു യുഗം ആരംഭിച്ചു എന്ന് പറയാം. അത് മാത്രമല്ല വ്യാവസായിക വിപ്ലവം വന്നതോടെ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളും യന്ത്രവൽ ക്കരിക്കപ്പെട്ടു. യന്ത്രങ്ങളിലുള്ള മനുഷ്യന്റെ ആശ്രിതത്വം കുതിച്ചുയർന്നപ്പോൾ, യന്ത്രങ്ങൾ ഒരാൾ മനുഷ്യനായി രിക്കുന്നതിന്റെ അവിഭാജ്യ ഘടകമായി മാറി. അങ്ങ ഈ യന്ത്രങ്ങൾ എവിടെ അവസാനിക്കുമെന്നും മനുഷ്യർ എവിടെ തുടങ്ങണമെന്നും തീരുമാനിക്കാൻ പ്രയാസമായ ഒരു പുതിയ യുഗം ആരംഭിച്ചത് കഴിഞ്ഞ ചില പതിറ്റാണ്ടുകൾ കൊണ്ടാണ്. ഈ യന്ത്രങ്ങൾ
മനുഷ്യ പ്രകൃതിയിൽ നുഴഞ്ഞുകയറുകയും അതുമായി ഇഴചേർന്ന് ജൈവവും അജൈവവും തമ്മിലുള്ള അതി രുകൾ കൂടുതൽ കൂടുതൽ അവ്യക്തമായി. മനുഷ്യൻ യന്ത്രങ്ങളിൽ നിന്നും വേർപെടുത്താൻ കഴിയാത്ത ഒരു സൈബോർഗ് ആയി മാറിക്കൊണ്ടിരിക്കുന്നു.
സൈബോർഗ് എന്ന പദം സൈബർനെറ്റിക് ഓർ ഗാനിസം' എന്നതിന്റെ ഒരു ചുരുക്കപ്പേരാണ്. ജീവശാ സ്ത്രവും സാങ്കേതികവിദ്യയും അവിഭാജ്യമായി പ്രവർ ത്തിക്കുന്ന ഒരു സംവിധാനമായി മനുഷ്യൻ മാറുന്നു.
This story is from the June 25, 2023 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 25, 2023 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം
മനസ്സിലെ മാലിന്യങ്ങൾ യോഗ കൊണ്ട് നീക്കാം
അവതാരിക
മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും
കളിക്കളം
സ്നാനസ്ഥലികൾ
വായന
ഒരു വേർപാടിന്റെ വേദനയിൽ
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 13 വർഷം ഞങ്ങൾക്കൊപ്പം ഒരു കുടുംബാംഗത്തെ പോലെ ജീവിച്ച കൊക്കോ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തു പോയത്. മനുഷ്യരുടേത് മരണവും മൃഗങ്ങളുടേത് ചാകലും എന്നാണല്ലോ പറയുന്നത്.
രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും
രാഷ്ട്രീയം
കയർ വ്യവസായം അരമുഴം കയറിലേക്ക്
നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.