അച്ഛൻ ഉണ്ണിക്കൃഷ്ണനാണ് ലേഖയുടെ പ്രചോദനം, കുഞ്ഞു നാളിൽ അച്ഛൻ സ്റ്റേജിൽ പാടുന്നതു കണ്ടാണ് ലേഖ വളർന്നത്. അച്ഛനെപ്പോലെയാകണം എന്ന ആഗ്രഹമാണ് ലേഖയെ വിവിധ മിസ് ഇന്ത്യ മത്സരങ്ങളുടെ വേദികളിൽ കിരീടമുയർത്താൻ സഹായി ച്ചത്. തൃശൂർ സ്വദേശിയാണെങ്കിലും മോഡൽ ലേഖ ഉണ്ണിക്കൃഷ്ണ ൻ നായർ വളർന്നത് ഛത്തീസ്ഗഡിലാണ്. മുപ്പതോളം പരസ്യങ്ങളിലും ഒട്ടേറെ ബ്രാൻഡുകളുടെ ക്യാംപെയ്നുകളിലും ഭാഗമായ ലേഖയുടെ അടുത്ത ലക്ഷ്യം സിനിമയാണ്. ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
തൃശൂർ മുതൽ ഛത്തീസ്ഗഡ് വരെ
This story is from the May 25,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 25,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ