Prøve GULL - Gratis
എന്റെ ഓള്
Vanitha
|January 04, 2025
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
മഴ പെയ്തു തോർന്ന പകൽ കോടമഞ്ഞിൽ കുളിച്ചു നിൽക്കുകയാണ് "മിനി ഊട്ടി' എന്ന സുന്ദരിക്കുട്ടി. മലപ്പുറം കൊടികുത്തി മലയിലെ കാഴ്ചകളാസ്വദിച്ചു കണ്ണാടിപ്പാലത്തിൽ നിൽക്കുമ്പോൾ കണ്ടതിനേക്കാൾ മനോഹരമായതൊന്നു കണ്ണിലുടക്കി. ബിന്ദുവും ഭർത്താവ് സജീഷും.
കൈക്കുഞ്ഞിനെ പോലെ ബിന്ദുവിനെ എടുത്ത് സജീഷ് മെല്ലെ പടികൾ കയറുന്നു. എന്തൊക്കെയോ പുന്നാരങ്ങൾ പറഞ്ഞു രണ്ടാളും ആസ്വദിച്ചു ചിരിക്കുന്നുണ്ട്. “വീട് പൂക്കോട്ടുരാണേലും ഞങ്ങൾ ആദ്യായാണ് മിനി ഊട്ടിയിൽ വരുന്നത്. ഓള് കൊറേക്കാലായി പറയ്... സജീഷ് പറഞ്ഞു.
മലപ്പുറം ഒളവട്ടൂർ പുതിയേടത്തുപറമ്പുകാരിയായ ബിന്ദുവിനേയും പൂക്കോട്ടൂർ സ്വദേശിയായ സജീഷിനേയും പരസ്പരം ചേർത്തത് റേഡിയോയാണ്.
അമ്മയും റേഡിയോയും
ഉണ്ണിയുടെയും മാണിയുടെയും ആറു മക്കളിൽ ഇളയവളാണു ബിന്ദു. മൂന്നു ചേച്ചിമാരുടെയും രണ്ടു ചേട്ടന്മാരുടെയും സ്നേഹത്തണലിലേക്കാണു ബിന്ദു പിറന്നു വീണത്. ആറുമാസം പ്രായമുള്ളപ്പോൾ മുതൽ ബിന്ദുവിൽ വളർച്ചക്കുറവ് കണ്ടുതുടങ്ങി. നാട്ടുചികിത്സയും ഉഴിച്ചിലുമായി കുറച്ചു നാൾ മുന്നോട്ടു പോയി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ സെറിബ്രൽ പാൾസി എന്ന ചലനവൈകല്യത്തിനുള്ള ചികിത്സ ആരംഭിച്ചു.
“മൂത്ത സഹോദരനാണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത്. ചേട്ടനു സുഖമില്ലാതായതോടെ ട്രീറ്റ്മെന്റ് മുടങ്ങി. ശാരീരികാവസ്ഥ മുൻപത്തേതിനേക്കാൾ വഷളായി. വർഷങ്ങളോളം വീടിനുള്ളിൽ തന്നെയായിരുന്നു. എന്നെ നോക്കിയും എനിക്ക് കൂട്ടിരുന്നും പാവം എന്റെ അമ്മയുടെ ജീവിതത്തിനും ഇരുട്ടു വീണു.'' കടന്നു വന്ന വഴികളെക്കുറിച്ചു പറയുന്നു ബിന്ദു.
“എന്റെ മുറിയിൽ നിന്നുയരുന്ന റേഡിയോ നാദം നിലച്ചിട്ടേയില്ല. ആറു മാസമാണ് ഒരു റേഡിയോയുടെ കാലാവധി. നാലു ദിവസം കൂടുമ്പോൾ ബാറ്ററി മാറണം.
കൊച്ചേട്ടൻ വാങ്ങിത്തന്ന ഒരു ഫോൺ ഉണ്ടായിരുന്നു. അതിൽ നിന്നാണ് റേഡിയോ പരിപാടികളിലേക്കു വിളിക്കാറ്. ആർകെ മാമന്റെ ഹലോ ഇഷ്ട ഗാനത്തിലേക്ക് പതിവായി വിളിക്കും. റേഡിയോയിലൂടെ ഒരുപാട് സുഹൃത്തുക്കളെ കിട്ടി. ഞാൻ തമാശയായി ഏട്ടനോടു പറയും കേരളത്തിലെ 14 ജില്ലകളിലും എനിക്ക് സുഹൃത്തുക്കളുണ്ടെന്ന്. ഇതിൽ പലരും എന്നെ കാണാൻ വന്നിട്ടുണ്ട്. റേഡിയോ സ്റ്റേഷനിലെ സുഹൃത്തുക്കളാണ് പതിവ് ശാതാക്കളുടെ നമ്പരുകൾ പരസ്പരം കൈമാറുന്നത്. ഞങ്ങളുടെ അനുവാദത്തോടെയാണിത്.
പ്രിയപ്പെട്ട കൂട്ടുകാരി
Denne historien er fra January 04, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
സമയത്തെ മെരുക്കാൻ 10 വഴികൾ
24 മണിക്കൂർ എല്ലാവർക്കും ഒരുപോലെയാണ്. പക്ഷേ, സമയം എങ്ങനെ ചിട്ടയായി വിനിയോഗിക്കുന്നു എന്നതാണ് ജീവിതവിജയത്തിനു പിന്നിലെ രഹസ്യം
2 mins
April 25, 2026
Vanitha
നല്ല ഡേ കെയർ എങ്ങനെ കണ്ടുപിടിക്കാം?
കുട്ടികളെ ചേർക്കാൻ ഉദ്ദേശിക്കുന്ന ഡേ കെയർ മികച്ചതാണോ എന്നു മനസ്സിലാക്കാനുള്ള ചെക് ലിസ്റ്റ് ഇതാ...
2 mins
April 25, 2026
Vanitha
എനർജി റീലോഡിങ്.
മനസ്സിനു പ്രായം 18 എങ്കിലും ശരീരം നാൽപതുകളിലെന്നു തിരിച്ചറിഞ്ഞ ദിനങ്ങളിലൂടെ കടന്നുപോകുന്ന അനുഭവം പറയുന്നു രജിനി ഹരിദാസ്
2 mins
April 25, 2026
Vanitha
ചൂടിലൽപം കൂൾ മേക്കപ് ട്രിക്
വേനലിൽ സ്വെറ്റ് പ്രൂഫ് മേക്കപ്പ് അണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
1 min
April 25, 2026
Vanitha
ജീവിതം "പോസ് ആയിട്ടില്ല
അമ്മയുടെ അനുഭവം കണ്ടതുകൊണ്ടാണ് ലെന മെനോപോസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതും പുസ്തകം എഴുതിയതും
2 mins
April 25, 2026
Vanitha
ഭംഗി കണ്ടു വാങ്ങും മുൻപ്
നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും കണ്ടിഷ്ടപ്പെട്ടു വാങ്ങുന്ന ചെടികൾ നിരാശപ്പെടുത്തിയോ? ഇതാവും കാരണം
1 mins
April 25, 2026
Vanitha
നാടകം വഴി സിനിമയിൽ
ഡീസ് ഈറെയിലെ വില്ലത്തിയായ അമ്മ റോളിലൂടെ ജയ കുറുപ്പ് അഭിനയത്തിന്റെ പുതിയ തലത്തിലേക്കു ചുവടു വച്ചുകഴിഞ്ഞു
2 mins
April 25, 2026
Vanitha
ആണുങ്ങൾക്കും അതു വരുമോ!
മധ്യവയസ്സ് പിന്നിടുമ്പോൾ ചില പുരുഷന്മാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റത്തിന്റെ കാരണം എന്തെന്നറിയാമോ?
2 mins
April 25, 2026
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Listen
Translate
Change font size
