Prøve GULL - Gratis
എന്റെ ഓള്
Vanitha
|January 04, 2025
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
മഴ പെയ്തു തോർന്ന പകൽ കോടമഞ്ഞിൽ കുളിച്ചു നിൽക്കുകയാണ് "മിനി ഊട്ടി' എന്ന സുന്ദരിക്കുട്ടി. മലപ്പുറം കൊടികുത്തി മലയിലെ കാഴ്ചകളാസ്വദിച്ചു കണ്ണാടിപ്പാലത്തിൽ നിൽക്കുമ്പോൾ കണ്ടതിനേക്കാൾ മനോഹരമായതൊന്നു കണ്ണിലുടക്കി. ബിന്ദുവും ഭർത്താവ് സജീഷും.
കൈക്കുഞ്ഞിനെ പോലെ ബിന്ദുവിനെ എടുത്ത് സജീഷ് മെല്ലെ പടികൾ കയറുന്നു. എന്തൊക്കെയോ പുന്നാരങ്ങൾ പറഞ്ഞു രണ്ടാളും ആസ്വദിച്ചു ചിരിക്കുന്നുണ്ട്. “വീട് പൂക്കോട്ടുരാണേലും ഞങ്ങൾ ആദ്യായാണ് മിനി ഊട്ടിയിൽ വരുന്നത്. ഓള് കൊറേക്കാലായി പറയ്... സജീഷ് പറഞ്ഞു.
മലപ്പുറം ഒളവട്ടൂർ പുതിയേടത്തുപറമ്പുകാരിയായ ബിന്ദുവിനേയും പൂക്കോട്ടൂർ സ്വദേശിയായ സജീഷിനേയും പരസ്പരം ചേർത്തത് റേഡിയോയാണ്.
അമ്മയും റേഡിയോയും
ഉണ്ണിയുടെയും മാണിയുടെയും ആറു മക്കളിൽ ഇളയവളാണു ബിന്ദു. മൂന്നു ചേച്ചിമാരുടെയും രണ്ടു ചേട്ടന്മാരുടെയും സ്നേഹത്തണലിലേക്കാണു ബിന്ദു പിറന്നു വീണത്. ആറുമാസം പ്രായമുള്ളപ്പോൾ മുതൽ ബിന്ദുവിൽ വളർച്ചക്കുറവ് കണ്ടുതുടങ്ങി. നാട്ടുചികിത്സയും ഉഴിച്ചിലുമായി കുറച്ചു നാൾ മുന്നോട്ടു പോയി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ സെറിബ്രൽ പാൾസി എന്ന ചലനവൈകല്യത്തിനുള്ള ചികിത്സ ആരംഭിച്ചു.
“മൂത്ത സഹോദരനാണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത്. ചേട്ടനു സുഖമില്ലാതായതോടെ ട്രീറ്റ്മെന്റ് മുടങ്ങി. ശാരീരികാവസ്ഥ മുൻപത്തേതിനേക്കാൾ വഷളായി. വർഷങ്ങളോളം വീടിനുള്ളിൽ തന്നെയായിരുന്നു. എന്നെ നോക്കിയും എനിക്ക് കൂട്ടിരുന്നും പാവം എന്റെ അമ്മയുടെ ജീവിതത്തിനും ഇരുട്ടു വീണു.'' കടന്നു വന്ന വഴികളെക്കുറിച്ചു പറയുന്നു ബിന്ദു.
“എന്റെ മുറിയിൽ നിന്നുയരുന്ന റേഡിയോ നാദം നിലച്ചിട്ടേയില്ല. ആറു മാസമാണ് ഒരു റേഡിയോയുടെ കാലാവധി. നാലു ദിവസം കൂടുമ്പോൾ ബാറ്ററി മാറണം.
കൊച്ചേട്ടൻ വാങ്ങിത്തന്ന ഒരു ഫോൺ ഉണ്ടായിരുന്നു. അതിൽ നിന്നാണ് റേഡിയോ പരിപാടികളിലേക്കു വിളിക്കാറ്. ആർകെ മാമന്റെ ഹലോ ഇഷ്ട ഗാനത്തിലേക്ക് പതിവായി വിളിക്കും. റേഡിയോയിലൂടെ ഒരുപാട് സുഹൃത്തുക്കളെ കിട്ടി. ഞാൻ തമാശയായി ഏട്ടനോടു പറയും കേരളത്തിലെ 14 ജില്ലകളിലും എനിക്ക് സുഹൃത്തുക്കളുണ്ടെന്ന്. ഇതിൽ പലരും എന്നെ കാണാൻ വന്നിട്ടുണ്ട്. റേഡിയോ സ്റ്റേഷനിലെ സുഹൃത്തുക്കളാണ് പതിവ് ശാതാക്കളുടെ നമ്പരുകൾ പരസ്പരം കൈമാറുന്നത്. ഞങ്ങളുടെ അനുവാദത്തോടെയാണിത്.
പ്രിയപ്പെട്ട കൂട്ടുകാരി
Denne historien er fra January 04, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

