മുൻവശത്തെ മുടി കുറെ കൊഴിഞ്ഞിട്ടുണ്ടാകും. മുഖത്ത് ചുളിവുകളുണ്ടാകും. എന്നാലും കണ്ണുകളിലെ ആ തിളക്കം പോയിക്കാണില്ല...' സിബി മലയിൽ സംവിധാനം ചെയ്ത "ദേവദൂതൻ' എന്ന ചിത്രത്തിൽ, വർഷങ്ങൾക്കു മുൻപു കാണാതെപോയ നിഖിൽ മഹേശ്വർ എന്ന തന്റെ കാമുകനെ ഓർത്ത് ജയപ്രദയുടെ അലീന എന്ന കഥാപാത്രം പറയുന്നതിങ്ങനെ.
കരളേ നിൻ കൈ പിടിച്ചാൽ' എന്നു പാടി പ്രേക്ഷകരുടെ ഹൃദയത്തിലേക്കു കയറിവന്ന നിഖിൽ മഹേശ്വർ എന്ന ആ കാമുക കഥാപാത്രമായെത്തിയത് വിനീത് കുമാർ ആയിരുന്നു. രണ്ടായിരത്തിലെ ക്രിസ്മസ് റിലീസ് ആയാണ് "ദേവദൂതൻ' തിയറ്ററുകളിലെത്തിയത്. അന്ന് വിനീതിന് 23 വയസ്സു പ്രായം. 24 വർഷങ്ങൾക്കു ശേഷം എറണാകുളത്തെ ഫ്ലാറ്റിൽ വച്ച് അഭിമുഖത്തിനായി വിനീതിനെ കണ്ടു. മുടി കൊഴിഞ്ഞിട്ടില്ല, മുഖത്തു ചുളിവുകളുമില്ല. അലീന പറഞ്ഞതുപോലെ കണ്ണുകളിലെ ആ തിളക്കം പോയിട്ടുമില്ല. "വടക്കൻ വീരഗാഥ'യിലെ ചന്തുവിന്റെ കുട്ടിക്കാലം അഭിനയിച്ച വിനീത്, ഭരതത്തിലെ അപ്പു... ബാലതാരമായി മലയാള സിനിമയിൽ എത്തിയ വിനീത് ഇന്ന് നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. സിനിമാ വിശേഷങ്ങളുമായി വിനീത് കുമാർ...
വിനീത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ റിലീസിനൊരുങ്ങുകയാണല്ലോ. എന്തെല്ലാമാണ് വിശേഷങ്ങൾ?
"പവി കെയർടേക്കർ' എന്നാണ് സിനിമയുടെ പേര്. ഏപ്രിൽ 26ന് ചിത്രം തിയറ്ററുകളിൽ എത്തും. ദിലീപേട്ടനാണ് നായകൻ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. പവിത്രൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയും കാഴ്ചകളിലൂടെയും പോകുന്ന, റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയാണിത്.
この記事は Manorama Weekly の April 06, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の April 06, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.