CATEGORIES
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ
ജനപ്രിയ സംവിധായകൻ
“ശശിയുടെ തിരക്കുപിടിച്ച സിനിമാജീവിതം അടുത്തുനിന്ന് കണ്ട വ്യക്തിയാണ് ഞാൻ. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമുളെളാരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ... ബാലചന്ദ്രമേനോൻ ഓർക്കുന്നു
വാക്കുകളുടെ വിസ്മയം
“ശ്രീകുമാരൻ തമ്പി ശുണ്ഠിക്കാരനാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ലൊക്കേഷനിൽ തമാശ പറയുന്ന തമ്പിസാറെ ഞാൻ കണ്ടിട്ടുണ്ട് – വിധുബാല
ബന്ധുക്കൾ ശത്രുക്കൾ
ഒരു മനുഷ്യൻ എങ്ങനെയാണ് ഇത്രത്തോളം ജോലികൾ ചെയ്യുക എന്നോർത്ത് അതിശയപ്പെട്ടിട്ടുണ്ട്
ഹൃദയം കൊണ്ടെഴുതിയ കവിത
ഓടിപ്പോകുന്ന വസന്തകാലത്തെ പിടിച്ചുനിർത്താൻ പരിശ്രമിച്ച കൂട്ടുകാരാണ് തമ്പിസാറും അർജുനൻ മാഷും
കാലം മാറിവരും കാറ്റിൻ ഗതിമാറും...
പാട്ടവതരണ വേദികളിൽ നിരന്തരം കടന്നുകൂടുന്ന പിഴവുകളെ ചൂണ്ടി കാണിക്കുകയാണിവിടെ.
പാട്ടെഴുത്തിലെ End Point
പാട്ടെഴുതുന്നവർ, പാട്ടെഴുതാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പാഠപുസ്തകമാണ് ശ്രീകുമാരൻതമ്പി
എന്നെയൊരദ്ഭുത സൗന്ദര്യമാക്കി നീ
പഴയ മുറിവുകളെ ചുട്ടുനീറ്റുന്ന പുതിയ ഓർമകളാക്കുന്ന ഗാനങ്ങൾ, വരികളുടെ ആഴങ്ങളിലേക്ക്...
മംഗളം നേരുന്നു ഞാൻ...
വിരഹത്തിന് ജീവൻ പകർന്ന മനോഹാരിതയ്ക്ക് എത്രയെത്ര ഉദാഹരണങ്ങൾ...
ദശരഥപ്രതിഭ
എന്റെ വായനാനുഭവങ്ങളിലെ മികച്ച ആത്മകഥ ശ്രീകുമാരൻ തമ്പി രചിച്ച ജീവിതം ഒരു പെൻഡുലം' എന്ന പുസ്തകമാണ്
കോഴിക്കോടിന്റെ ഹൃദയഗീതം
സിനിമാലോകം ബാബുരാജിനെ കൈവെടിഞ്ഞ കാലത്ത് ഞാനദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ‘യാഗാശ്വം' എന്ന സിനിമയ്ക്ക് പാട്ടൊരുക്കാൻ അദ്ദേഹം വീണ്ടുമെത്തി
മായാത്ത മധുരഗാനം
വടേരി ഹസ്സനെന്ന മരക്കച്ചവടക്കാരൻ മുൻകൈയെടു ത്താണ് ബാബുരാജിനെ കുറിച്ച് ആദ്യമായൊരു സ്മര ണിക പ്രസിദ്ധീകരിക്കുന്നത്. പുസ്കത്തിന്റെ എഡിറ്റിങ് അനുഭവങ്ങളുമായി ജമാൽ കൊച്ചങ്ങാടി
പ്രാണനോട് ചേർന്ന പാട്ടുകാരൻ
ഉപ്പ പോകുമ്പോൾ എനിക്ക് 13 വയസ്സേയുളളൂ. നഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ പറ്റാത്ത പ്രായം. അദ്ദേഹത്തിന്റെ ഈണങ്ങളിലൂടെ ഞാനിന്നും സഞ്ചരിക്കുന്നു...\", മകൻ ജബ്ബാർ
EXCLUSIVE INTERVIEW ജീവിതം സിനിമ മാത്രം
കലാപരമായ ആവിഷ്കാരങ്ങൾക്ക് നേരെ വാളുയരുമ്പോൾ, എന്റെ മനസ്സിൽ പുതിയ ആശയങ്ങൾ ജനിക്കും. അത് സിനിമയായി പരിണമിക്കും. എന്റെ സ്വപ്നങ്ങൾ സിനിമയിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനാണ് ശ്രമിക്കുന്നത്, കമൽഹാസനുമായി മുഖാമുഖം
സിനിമയുടെ കണ്ണും കരളും
“ഐ.വി.ശശിയുടെ സംവിധാനത്തിൽ പിറന്ന ഈറ്റയാണ് ഞങ്ങളൊന്നിച്ച ശ്രദ്ധേയചിത്രം. ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു അത്
അദ്ഭുതപ്രതിഭാസം
“ഓർമകൾ ഉണ്ടായിരിക്കണമെന്ന് പലരോടും അഭ്യർഥിക്കേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, കമൽഹാസന് ആ ഉപദേശം ആവശ്യമില്ല. ഓർമകളെ താലോലിക്കുന്ന വ്യക്തിത്വമാണ് കമലിന്റേത്.
സൗഹൃദ തണലിൽ
“ഒന്നിച്ചു യാത്രചെയ്തും ഒറ്റമുറിയിൽ കെട്ടിപ്പിടിച്ചുറങ്ങിയും കഴിഞ്ഞവരാണ് ഞങ്ങൾ" ജാഫർ ഇടുക്കി
സങ്കടക്കടൽ നീന്തിക്കടന്നവൻ
കലാഭവൻ മണിയെ ദേശീയപുരസ്കാര നിറവിലേക്കുയർത്തിയ സംവിധായകൻ വിനയൻ
വാർമുകിലേ...വാനിൽ
“രവീന്ദ്രൻ മാഷിനൊപ്പമുളള ഓരോ പാട്ടുകളും ഓരോ അനുഭവങ്ങളായിരുന്നു. എത്ര പറഞ്ഞാലും തീരാത്ത ഓർമകൾ, കെ.എസ്.ചിത്രയുടെ വാക്കുകൾ
വിജയ സേതുപതി
ജീവിതത്തിലും സിനിമയിലും സൂപ്പർഹിറ്റായി മാറിയ മക്കൾ സെൽവൻ വിജയ് സേതുപതിയെ അടുത്തറിയാം
പ്രാചിയുടെ പ്രിയങ്ങൾ
‘സിനിമയും സ്പോർട്സുമാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുന്നത്. തോൽവികളും നിരാശകളും മറികടക്കാൻ ഇവയെനിക്ക് കരുത്തായി... പ്രാചി ടെഹ്ലാൻ
Director ജോഷി
പ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കി സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞുവെന്നതാണ് ജോഷിയുടെ വിജയം. 70 പിന്നിടുന്ന സംവിധായകനിൽനിന്ന് സിനിമ ഇനിയുമേറെ പ്രതീക്ഷിക്കുന്നു