സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്
Manorama Weekly
|October 05, 2024
വഴിവിളക്കുകൾ
ഏതെങ്കിലും വിധത്തിൽ വായനയെയോ എഴുത്തിനെയോ പ്രചോദിപ്പിക്കുന്ന കുടും ബപശ്ചാത്തലം എനിക്കുണ്ടായിരുന്നില്ല . പാഠപുസ്തകങ്ങൾ വഴി പരിചയപ്പെട്ട കഥ കളിലൂടെയും കവിതകളിലൂടെയും പതിയെ പതിയെ ഉരുവപ്പെട്ടു വന്നിട്ടുള്ളതാണ് എന്റെ സാഹിത്യസ്നേഹം. ഹൈസ്കൂൾ പഠനകാലത്ത് സിലബസിന്റെ ഭാഗമായിരുന്ന "ടെയിൽസ് ഫ്രം ടഗോർ'എന്ന ഉപപാഠപുസ്തകത്തിലെ ടഗോർ കഥകളാണ് ആ സ്നേഹത്തെ എനിക്കു തന്നെ തിരിച്ചറിയാൻ കഴിയും വിധം ജ്വലിപ്പിച്ചതെന്നും ഓർക്കുന്നു. അനത്തെ ഗ്രാമീണവായനശാലയിലെ പതിവു സന്ദർശകരിൽ ഒരാളാകുന്നതും ആ കാലത്താണ്. സാഹിത്യത്തിന്റെ വിശാല ചക്രവാ ളത്തിലേക്കു പറന്നു ചെന്ന അനുഭവമായിരുന്നു ആദ്യനാളുകളിൽ എനിക്ക് ആ വായന ശാല നൽകിപ്പോന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ രചനകൾ അതതു നാളുകളിൽ തന്നെ വായിച്ചുപോന്നത് അഭിരുചി രൂപീകരണത്തിന് ഏറെ സഹായിച്ചിട്ടുണ്ട്.
यह कहानी Manorama Weekly के October 05, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Listen
Translate
Change font size

