कोशिश गोल्ड - मुक्त
കോമഡി കൊല്ലികൾ
Manorama Weekly
|July 16, 2022
ലാൽ സലാം
ഒരു ചെറിയ സദസ്സിൽ ആയാൽ പോലും കോമഡി പറഞ്ഞു ഫലിപ്പിക്കാൻ കഴിയുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. പലപ്പോഴും ഇങ്ങനെ കഷ്ടപ്പെട്ട് ഒരു കഥ പറഞ്ഞ് അതിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോഴായിരിക്കും കൂട്ടത്തിൽ ആരുടെയെങ്കിലും മൊബൈൽ ഫോൺ ശബ്ദിക്കുന്നത്. ബാക്കി പറയല്ലേ'എന്ന അഭ്യർഥനയോടെ അയാൾ ഫോണിൽ സംസാരിക്കും. അവിടെ തന്നെ തമാശയുടെ പകുതി ജീവൻ നഷ്ടപ്പെടും. ഇനി അയാൾ തിരിച്ചു വന്ന് നമ്മൾ കഥ തുടർന്നാൽ തന്നെ ആ തമാശക്കഥ ഒരു മരിച്ച അവസ്ഥയിൽ ആയിരിക്കും അവസാനിക്കുക. ഈ കാരണം കൊണ്ടുതന്നെ നമ്മുടെ മുകേഷ് മൊബൈൽ ഫോണിനെ വിളിക്കുന്ന ഓമന പേരാണ് "കോമഡി കൊല്ലി. മൊബൈൽ ഫോൺ മാത്രമല്ല, പലതും ഇങ്ങനെ കോമഡി കൊല്ലികളായി എത്താറുണ്ട്. എന്നാൽ, ഇങ്ങനെ തടസ്സം വന്നതുകൊണ്ട് മറ്റൊരു കോമഡി പുതുതായി പിറക്കുന്ന ചില സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അതിൽ ചിലതു പറയാം.
മലയാളത്തിൽ നൂറു ദിവസം ഓടിയ ഒരു ചിത്രത്തിന്റെ ആഘോഷ പരിപാടി ഒരു വൈകുന്നേരം വിപുലമായി നടത്തപ്പെടുകയാണ്. സ്റ്റേജിൽ പലരും ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ചു സംസാരിക്കുന്നു. ഇപ്പോൾ ഒരു വലിയ സംവിധായകൻ (ആളുടെ പേര് ഞാനിപ്പോൾ വെളിവാക്കുന്നില്ല) സംസാരിക്കാൻ മൈക്കിനു മുന്നിലെത്തി. വളരെ വ്യത്യസ്തമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങിയത്.
“ഇതൊരു തല്ലിപ്പൊളി സിനിമയാണ്. 'സദസ്സിലും സ്റ്റേജിലും ഇരുന്നവർ അതുകേട്ട് ശരിക്കും ഞെട്ടി. പുള്ളി പ്രസംഗം തുടർന്നു: ഇത്രയും വൃത്തികെട്ട ഒരു സിനിമ എന്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇതുവരെ നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ ഒരു കാരണവശാലും ചിത്രം കാണരുത്.''
മൊത്തത്തിൽ അവിടെ എല്ലാവരും വല്ലാത്തൊരു അവസ്ഥയിൽ ആയി. അവിടിവിടെയായി മുറുമുറുപ്പും അസ്വസ്ഥതയും. ആ പ്രസംഗം കൂടുതൽ നീണ്ടാൽ സംവിധായകന് അടി ഉറപ്പായ ആ നിമിഷം പ്രസംഗകന്റെ ഭാഗ്യം കൊണ്ടായിരിക്കണം കൂടുതൽ പറയിപ്പിക്കാതെ കറന്റ് കട്ടായി. പ്രസംഗം താൽക്കാലികമായി നിന്നെങ്കിലും, പ്രസംഗകൻ മൈക്കിനു മുൻപിൽ കറന്റ് വരാനുള്ള കാത്തിരിപ്പിലാണ്. സമയം പതിയെ നീണ്ടു. കറന്റ് വന്നിട്ടില്ല. പ്രസംഗകനെ തല്ലാൻ വരെ പുറത്ത് പ്ലാൻ നടക്കുന്നുണ്ട്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
यह कहानी Manorama Weekly के July 16, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Translate
Change font size
