സാമൂഹികപ്രവർത്തകയും രാഷ്ട്രീയനേതാവുമായ അഡ്വ. രേണു ഗോപിനാഥ് പണിക്കരുടെ വാക്കുകളാണിത്. സ്ത്രീകളെ ആരും ഉയർത്തേണ്ടതില്ലെന്നതും രേണു ഗോപി നാഥിന്റെ മറ്റൊരു കാഴ്ചപ്പാടാണ്. അവരെ ഉയർത്തേണ്ട സ്വയം ഉയർന്നുകൊള്ളും. അതിനു തടസ്സമാകാതിരുന്നാൽ മതി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് രേണു ഗോപിനാഥ് ഇത് പറയുന്നത്. വെറുതെ പറയുക മാത്രമല്ല അവർ സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിച്ചു മാതൃക കാണിക്കുന്നുമുണ്ട്.
മാതാപിതാക്കൾ മലയാളികളാണെങ്കിലും രേണു ഗോപിനാഥ് ജനിച്ചു വളർന്നത് ജാർഖണ്ഡിലാണ്. കേരളത്തിൽ വേരുകളുണ്ടെങ്കിലും പ്രവർത്തനമേഖല ജാർഖണ്ഡതന്നെയാണ്. ജനതാദൾ (യു) ജാർഖണ്ഡ് സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ. രേണു അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയുമാണ്. പല കാരണങ്ങൾകൊണ്ടും ജാർഖണ്ഡിലെ ജനങ്ങൾ പിന്നോക്കാവസ്ഥയിലാണ്. ഏറ്റവും ഉയർന്ന ജീവിതസാഹചര്യം സൃഷ്ടിക്കാൻ അവസരമുണ്ടെങ്കിലും അത് ആരും പ്രയോജന പ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. ധാതുവിഭവങ്ങളാൽ സമൃദ്ധമാണ് ഈ നാട്. ഇന്ത്യയിലെ മൊത്തം ധാതുവിഭവങ്ങളുടെ നാൽപ്പതു ശതമാനം ഉൽപ്പാദിപ്പിക്കുന്നത് ജാർഖ ണ്ഡിലാണെന്നു പറയുമ്പോൾ അവിടുത്തെ സാധ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. പക്ഷേ ഒരു വിഭാഗം അതിസപന്നർക്കല്ലാതെ മറ്റാർക്കും അതുകൊണ്ടു പ്രയോജനമൊന്നുമില്ല.
രണ്ടു പതിറ്റാണ്ടിനു മുമ്പു രൂപം കൊണ്ട് ജാർഖണ്ഡിനു പരിമിതികൾ ഏറെയാണ്. അതുകൊണ്ടുതന്നെയാണ് അഡ്വ. രേണുവിന്റെ പ്രവർത്തനങ്ങൾ അവിടെ ഏറെ ശ്രദ്ധേയമാകുന്നത്. ഒരു മലയാളി വനിത ജാർഖണ്ഡ് പോലെയുള്ള ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു എന്നത് ചെറിയ കാര്യമല്ല. ജാർഖണ്ഡിലെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചും ശാക്തീകരണത്തിന്റെ അനിവാര്യതയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് അഡ്വ. രേണു ഗോപിനാഥ് പണിക്കർ "മഹിളാരത്നം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
തിരക്കേറിയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ സാമൂഹികപ്ര വർത്തനത്തിനു സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?
Esta historia es de la edición April 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
40+ Health Guide
നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?
സൗന്ദര്യം നൽകും പഴങ്ങൾ
ചില പഴങ്ങൾ ചിലരിൽ അലർജിയുണ്ടാകുമെന്നതൊഴിച്ചാൽ പൊതുവേ പാർശ്വഫലങ്ങൾ ഇല്ലാത്തവയാണ് പഴങ്ങൾ.
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.
സിനിമാക്കാരെ ഇന്റർവ്യൂ
സിനിമാസെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മല യാളികൾക്ക് ഇന്ന് ഏറെ പരിചയമുള്ള ഒരു മുഖമാണ് ആർ.ജെ. ഗദ്ദാഫിയുടേത്... സിനിമാക്കാരുടെ വിശേഷങ്ങൾ തന്റെ സ്വതഃസിദ്ധമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഗദ്ദാഫിക്ക് പറയാൻ ഏറെയുണ്ട്...
പ്രസവരക്ഷയും പേറ്റുമരുന്നും
പേറ്റുമരുന്ന് എന്ന പേരിൽ കുറച്ച് പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ പ്രസവരക്ഷാമരുന്ന് എന്ന് മനസ്സിലാക്കുക.
ടീവിയുടെ കാലാവധി നീട്ടാം
വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.
കൃത്യമായ ധാരണയോടെ മുന്നോട്ട്
പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം
ആഹാരവും അമിതവണ്ണവും
ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.
Made For Each Other
ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...