മലയാള സിനിമയുടെ 1990കളിൽ ന്യൂജൻ താ രമായിരുന്നു വിന്ദുജ മേനോൻ. 'പവിത്രം' സി നിമയിലെ മോഹൻലാൽ കഥാപാത്രം ഉണ്ണികൃഷ്ണന്റെ സ്വന്തം അനിയത്തിക്കുട്ടി മീനാക്ഷിയായി പ്രേക്ഷക മനസ്സുകളിൽ എന്നെന്നും ഓർക്കുന്ന മുഖം. സിനിമയിൽ സജീവമായി നിൽക്കെ ഇടവേളയെടുത്ത അവർ പിന്നീട് തിരിച്ചെത്തുന്നത് 2016ൽ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെയാണ്. നർത്തകി, ഗായിക എന്നീ നിലകളിലും അറിയപ്പെടുന്ന വിന്ദുജ സിംഗപ്പൂരിൽ നൃത്താധ്യാപിക കൂടിയാണ്. അവധിദിനങ്ങൾ ചെലവഴിക്കാൻ സ്വദേശമായ തിരുവനന്തപുരത്തെത്തിയ വിന്ദുജ മാധ്യമം ‘കുടുംബത്തിനോട് വിശേഷങ്ങൾ പറയുന്നു.
സിനിമയിൽ എന്തുകൊണ്ട് വലിയൊരു ഇടവേള?
സിനിമ മാത്രം മോഹിച്ച് അഭിനയരംഗത്തെത്തിയ ഒരാളല്ല ഞാൻ. അഭിനയത്തോട് മാത്രമല്ല എന്റെ അഭിനിവേശം. നൃത്തത്തോടും സംഗീതത്തോടുമാണ് താൽപര്യം കൂടുതൽ. ഒരു കലാകാരിയായി അറിയപ്പെടാനാണ് ആഗ്രഹം. സിനിമ വേറെ, സീരിയൽ വേറെ, നൃത്തം വേറെ എന്നൊന്നുമില്ല. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇത്രയും നാൾ കലാരംഗത്ത് സജീവമായിരുന്നു. ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ചു. സീരിയലുകളിലും റിയാലിറ്റി ഷോകളിലും മുഖം കാണിച്ചു. ഇനിയും ഈ രംഗത്ത് തുടരാനാണ് ആഗ്രഹം.
എവിടെയായിരുന്നു ഇത്രയും നാൾ?
വിവാഹത്തിനുശേഷം 21 വർഷം മലേഷ്യയിലായിരുന്നു. ഇപ്പോൾ ആറുമാസമായി സിംഗപ്പൂരിൽ. അവിടെ കുട്ടികൾക്ക് നൃത്തപരിശീലനം നൽകുന്നുണ്ട്. മലായ്, ചൈനീസ് കുട്ടികളൊക്കെ നൃത്തം പഠിക്കാൻ വരുന്നുണ്ട്. ബിസിനസ് രീതിയിൽ താല്പര്യം ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ് നടത്തുന്നില്ല. താല്പര്യവും കഴിവുമുള്ള കുറച്ച് കുട്ടികളെ മാത്രം തിരഞ്ഞെടുത്താണ് പരിശീലിപ്പിക്കുന്നത്.
കലാരംഗത്തേക്ക് എത്തിയത് എങ്ങനെയാണ്?
Esta historia es de la edición June 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
യുനീക്കാണ് റോബോട്ടിക്സ് പഠനം
റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്
AI പഠനം കേരളത്തിൽ
വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...
coool...drinks
പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക