Versuchen GOLD - Frei
ഓർമശക്തിയിൽ ഗിന്നസ് അജി
Vanitha
|February 28, 2026
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
നാൽപ്പത്തെട്ട് അക്കങ്ങൾ കൊണ്ട് പാക്കിസ്ഥാൻകാരന്റെ ഗിന്നസ് റെക്കോഡ് മറികടന്ന മലയാളിയാണ് അജി. അത്യപൂർവമായ ഓർമശക്തിയാണ് ഈ മുപ്പത്തേഴുകാരനെ ലോകത്തിലൊരാൾക്കു മാത്രം ലഭിക്കുന്ന പുരസ്കാരത്തിലേക്ക് എത്തിച്ചത്. എത്ര വലിയ സംഖ്യ ആയിക്കൊള്ളട്ടെ, നാലു സെക്കൻഡ് കൺമുന്നിൽ കിട്ടിയാൽ മതി. അടുത്ത നിമിഷം നിരയും ക്രമവും തെറ്റാതെ അജി അതെല്ലാം ഓർത്തെടുത്തു പറയും. പരിശീലനത്തിലൂടെ നേടിയെടുത്ത കണക്കിന്റെ തിരുന്തത്തിന് അറേബ്യൻ വേൾഡ് റെക്കോഡാണ് ആദ്യം കിട്ടിയത്. ഈ അവാർഡ് വാങ്ങാൻ ദുബായിയിലേക്കുള്ള വിമാനത്തിൽ കയറിയ സമയത്താണു ഗിന്നസ് റെക്കോഡ് പ്രഖ്യാപിക്കപ്പെട്ടു. വിവരം അറിഞ്ഞ് പൈലറ്റും എയർ ക്രൂവും ചേർ ന്നു നൽകിയ അഭിനന്ദനമാണ് കൊല്ലം കുണ്ടറ സ്വദേശി അജിക്ക് ബഹുജനസമക്ഷം കിട്ടിയ ആദ്യത്തെ അംഗീകാരം.
ക്ലോക്ക് നോക്കാതെ സമയം പറയുക, ഒരാളെ നോക്കി അയാളുടെ ശരീരഭാരം പ്രവചിക്കുക, റസ്റ്ററന്റിലെ മെനു കാർഡിൽ കണ്ണോടിച്ച് അതിലുള്ളതെല്ലാം കാണാതെ പറയുക, അഞ്ചു മീറ്റർ അകലെ പിടിച്ച ദിനപത്രത്തിലെ വാർത്തകൾ തെറ്റാതെ വായിക്കുക, നൂറു വർഷം മുൻപുള്ള കലണ്ടറിലെ തീയതിയും ദിവസം കണക്കുകൂട്ടി പറയുക - സാധാരണ മനുഷ്യർക്ക് അസാധ്യമായ കാര്യങ്ങളാണ് അദ്ഭുത പ്രവൃത്തി പോലെ അജി ചെയ്തു കാണിക്കുന്നത്. പതിനഞ്ചു ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന അജിയുടെ പേരിനൊപ്പം ഇപ്പോൾ "ഐക്യു മാൻ ഓഫ് കേരള' എന്നൊരു പ്രശസ്തിയും വന്നു ചേർന്നിരിക്കുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചപ്പോൾ എട്ടു വർഷം മുൻപ് ജീവിത്തിലുണ്ടായ ഒരു സംഭവമാണ് അജി വിവരിച്ചത്.
“ഒരു ബസ് യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. കണക്കിലെ അക്കങ്ങൾ ഉപയോഗിച്ച് അദ്ദേഹം കുറേ ടിക്കുകൾ കാണിച്ചു. പേരെന്താണെന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ഗോപാലകൃഷ്ണൻ എന്നാണു പറഞ്ഞത്. എന്റെ വീട്ടിലെ സാഹചര്യങ്ങളും കോളജിൽ വച്ചു പഠനം മുടങ്ങിയതുമൊക്കെ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്റെ മൊബൈൽ നമ്പർ വാങ്ങിയ ശേഷം ഇടയ്ക്കു വച്ച് അദ്ദേഹം ബസ്സിൽ നിന്ന് ഇറങ്ങി.
Diese Geschichte stammt aus der February 28, 2026-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
